പട്ടിക ചോർന്ന സംഭവം: നടപടി ഏകപക്ഷീയമെന്ന് എൽഡിഎഫ്
Friday, April 26, 2024 3:22 AM IST
പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വാട്സ്ആപ് ഗ്രൂപ്പിലിട്ടുവെന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ്ത നടപടിക്കെതിരേ എൽഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരിയായ ജില്ലാ കളക്‌ടർക്കു പരാതി നൽകി.

വിഷയത്തില്‍ ഏറ്റവും ഗുരുതര കുറ്റം ചെയ്തിരിക്കുന്നത് ഔദ്യോഗിക ഗ്രൂപ്പിൽ വന്ന ലിസ്റ്റ് അതില്‍നിന്നും പൊതു ഗ്രൂപ്പുകളിലേക്ക് മാറ്റിയവരാണെന്ന് എൽഡിഎഫ് ആരോപിച്ചു. അത്തരത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേയും കർശന നടപടി സ്വീകരിക്കണം.

സൈബർ സെല്ലിന്‍റെ അന്വേഷണം എത്രയും വേഗം നടത്തി, ഗുരുതര തെറ്റ് ചെയ്ത മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്യണമെന്ന് എൽഡിഎഫ്‌ കളക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വലിയൊരു ജനക്കൂട്ടവുമായാണ് വ്യാഴാഴ്ച കളക്‌ടറേറ്റിനു മുന്നിൽ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ നേതൃത്വത്തിൽ സത്യഗ്രഹം നടന്നത്.

144 പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലത്തിൽ ഇത്തരത്തില്‍ നടത്തിയ സമരം തികച്ചും നിയമവിരുദ്ധമാണ്. ആന്‍റോ ആന്‍റണിക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടതായി രാജു ഏബ്രഹാം പറഞ്ഞു.