ജീവനക്കാർ തുറിച്ചുനോക്കി: കോഴിക്കടയിൽ കയറി കത്തിവീശിയ യുവാക്കൾ പിടിയിൽ
Wednesday, April 23, 2025 4:47 PM IST
തൃശൂർ: കോഴിക്കടയിൽ കയറി ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ. തൃശൂർ അഞ്ചേരിച്ചിറയിലെ കോഴിക്കടയിൽ കയറി കത്തിവീശിയാണ് നാല് യുവാക്കൾ ഭീകരാന്തരീഷം സൃഷ്ടിച്ചത്.

അഞ്ചേരിച്ചിറ സ്വദേശികളായ വിജീഷ്, ജിബിൻ, വെള്ളാനിക്കര സ്വദേശി അനുഗ്രഹ്, മരോട്ടിച്ചാൽ സ്വദേശി സീക്കോ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കടയിലെ ജീവനക്കാർ തുറിച്ചുനോക്കിയതാണ് പ്രകോപന്തതിനു കാരണമെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തുമ്പോൾ തടയാൻ ശ്രമിച്ച കടയുടമയുടെ കൈയിൽ മുറിവേൽക്കുകയും ചെയ്തു.

കഞ്ചാവു ലഹരിയിലാണ് യുവാക്കൾ അക്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് പ്രതികൾ കടയിൽ അതിക്രമം നടത്തുന്നതിനിടിയിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ പോലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടുകയും ചെയ്തു. പിന്നീടാണ് പോലീസ് പ്രതികളെ പിടികൂടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.