കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി രഞ്ജിനി. കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് തന്നെയായിരുന്നു അഭിപ്രായം. എന്നാൽ നൽകിയ മൊഴി തനിക്ക് കാണണമായിരുന്നു. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് വായിച്ചിട്ടില്ല.

എന്നാല്‍ എന്‍റര്‍ടെയ്മെന്‍റ് ട്രൈബ്യൂണല്‍ എന്ന തന്‍റെ നിര്‍ദേശം റിപ്പോര്‍ട്ടിലുണ്ട്. അതില്‍ സന്തോഷമുണ്ട്. ഡബ്യൂസിസിയുടെ പോരാട്ടം തന്നെയാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍ അവരെ അഭിനന്ദിക്കുന്നു. വ്യക്തിപരമായ ആശങ്കയിലാണ് കോടതിയിലേക്ക് പോയത്.

ഐസിസി പോലുള്ള സമിതിയൊന്നും ഒരിക്കലും സിനിമയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. ഈ രംഗത്തെ പ്രയാസങ്ങള്‍ തന്നെയാണ് താന്‍ കമ്മിറ്റിക്ക് മുന്നിലും പറഞ്ഞതെന്നും രഞ്ജിനി പറഞ്ഞു. ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്നും രഞ്ജിനി പറഞ്ഞു.

വൈകി കോടതിയെ സമീപിച്ചതിനാലാണ് ഹർജി പരിഗണിക്കാതെ പോയത്. മൊഴികൊടുത്തവർക്ക് റിപ്പോർട്ടിന്‍റെ പകർപ്പ് ലഭ്യമായിട്ടില്ല. വനിതാ കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടുമെന്ന് കരുതിയിരുന്നുവെന്നും രഞ്ജിനി വ്യക്തമാക്കി.