തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ അടക്കം നടന്നെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. രാജ്യത്തെ നിയമങ്ങള്‍ പ്രകാരമുള്ള പല കുറ്റകൃത്യങ്ങളും നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോക്‌സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളുണ്ട്. പ്രത്യാഘാതങ്ങൾ ഭയന്ന് നിശബ്ദത പാലിക്കുകയാണ്. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി. എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിന് പോയാൽ പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്നും മൊഴിയുണ്ട്.