തിരുവനന്തപുരം: സിനിമയെ വെല്ലുന്ന വില്ലത്തരങ്ങൾ മലയാള ചലച്ചിത്ര രംഗത്തുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്നാണ് നടിമാരുടെ മൊഴി.

പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ‌ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി.

ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിംഗിനെത്തുന്നത്. സംരക്ഷിക്കാന്‍ ആളില്ലെങ്കില്‍ ലൊക്കേഷന്‍ സുരക്ഷിതമല്ലെന്നും മൊഴികളുണ്ട്.