കൊച്ചി: വി ഗാര്‍ഡ് വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ ‘നാരിശക്തി’ക്ക് കൊച്ചിയില്‍ തുടക്കമായി. എറണാകുളം സഹൃദയ വെല്‍ഫെയര്‍ സര്‍വീസസുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതി ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പള്ളി മുഖ്യാതിഥിയായി. എറണാകുളം വനിതാ സംരക്ഷണ ഓഫീസര്‍ എസ്. ജീജ മുഖ്യപ്രഭാഷണം നടത്തി. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. സിബിന്‍ തോമസ്, വി ഗാര്‍ഡ് കോര്‍പറേറ്റ് മാനുഫാക്ചറിംഗ് സര്‍വീസസ് ആൻഡ് ഡബ്ല്യുസിഡി വൈസ് പ്രസിഡന്‍റ് എ. ശ്രീകുമാര്‍, സിഎസ്ആര്‍ ചീഫ് ഓഫീസര്‍ കെ. സനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

20 നും 50 നും മധ്യേ പ്രായമുള്ള സിംഗിള്‍ മദറോ വിധവകളോ ആയ വനിതകള്‍ക്ക് തയ്യല്‍, ബ്യൂട്ടിഷ്യന്‍ കോഴ്സുകളിലേക്കുള്ള പരിശീലനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇരു കോഴ്‌സുകളിലായി (50 പേര്‍ വീതം) നൂറു പേര്‍ക്ക് പരിശീലനം നല്‍കും. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ ബുക്ക് കീപ്പിംഗ്, ബാങ്ക് ലോണ്‍ ഇടപാടുകള്‍, മറ്റ് ഔദ്യോഗിക നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സംരംഭകത്വ മൊഡ്യൂളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന 50 പേര്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങാനാവശ്യമായ മൂലധന പിന്തുണ നല്‍കുമെന്നും ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതിനു നിരവധി പദ്ധതികളാണ് വി ഗാര്‍ഡ് നടപ്പിലാക്കുന്നതെന്ന് മിഥുന്‍ കെ. ചിറ്റിലപ്പള്ളി വ്യക്തമാക്കി.