കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരള ജനതയോട് മാപ്പു പറയണമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് കെ.പി. ധനപാലന്‍. യുഡിഎഫ് ഭരണകാലത്ത് കെ.എം. മാണിയെ ബാര്‍ കോഴക്കേസിന്‍റെ പേരില്‍ നിയമസഭയ്ക്കകത്ത് അക്രമിക്കാനൊരുങ്ങുകയും അദ്ദേഹത്തിന്‍റെ ബജറ്റ് അവതരണം അലങ്കോലപ്പെടുത്തുകയും സ്പീക്കറുടെ ഇരിപ്പിടം പോലും തകര്‍ക്കുകയും ചെയ്ത സിപിഎം ആണ് ഇപ്പോള്‍ ജോസ് കെ. മാണി വിഭാഗത്തിനു സത്സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കി ഇടതു മുന്നണിയിലേക്കു സ്വാഗതം ചെയ്തിരിക്കുന്നത്.


കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യുഡിഎഫ് വിടുകയോ അവരെ യുഡിഎഫ് പുറത്താക്കുകയോ ചെയ്തിട്ടില്ല. പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. ഈ രാഷ‌്ട്രീയ സാഹചര്യം നിലനില്‍ക്കെ ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച കോടിയേരി രാഷ്‌ട്രീയ അവസരവാദത്തിന്‍റെ തനി പകര്‍പ്പായി മാറിയെന്നും അദ്ദേഹം പറഞ്ഞു.