ആരാണ് പോരാളി ഷാജി? മറനീക്കി പുറത്തുവരണം: എം.വി. ജയരാജന്‍
Friday, June 14, 2024 2:01 AM IST
കണ്ണൂര്‍: പോരാളി ഷാജിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. പോരാളി ഷാജിയുൾപ്പെടെയുള്ള ഇടതു സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ എം.വി. ജയരാജനെതിരെ കഴിഞ്ഞ ദിവസം പോസ്റ്റിട്ട പോരാളി ഷാജിയോട് മറനീക്കി പുറത്തു വരാൻ എം.വി. ജയരാജന്‍റെ വെല്ലുവിളി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പോരാളി ഷാജിയോട് മറഞ്ഞുനിൽക്കാതെ വെളിച്ചത്തു വരാൻ എം.വി. ജയരാജൻ ആവശ്യപ്പെട്ടത്.

പാനൂരില്‍ പി.കെ. കുഞ്ഞനന്തന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഇടതനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളായ പോരാളി ഷാജി, ചെങ്കതിര്‍, ചെങ്കോട്ട എന്നിവയ്‌ക്കെതിരേ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആഞ്ഞടിച്ചത്. ഒറ്റനോട്ടത്തിൽ ഇവയെല്ലാം ഇടതുപക്ഷ ഗ്രൂപ്പുകളാണെന്ന് തോന്നുമെങ്കിലും ഇടത് വിരുദ്ധതയുള്ളവർ വിലയ്ക്കെടുത്ത ഗ്രൂപ്പുകളാണെന്നായിരുന്നു എം.വി. ജയരാജന്‍റെ പരാമർശം. ഇതിനെതിരെ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചെത്തെന്നും തങ്ങൾ എവിടെയാണ് ഇടതു വിരുദ്ധ പോസ്റ്റുകളിട്ടതെന്നും വ്യാജ പോരാളികളെ തിരിച്ചറിയാനുള്ള കഴിവെങ്കിലും ഉണ്ടാകണമെന്നും പോരാളി ഷാജി പോസ്റ്റിട്ടിരുന്നു. കൂടാതെ തോൽവിയുടെ കാരണം തങ്ങളുടെ മേൽ കെട്ടിവയ്ക്കേണ്ടെന്നും രാഷ്‌ട്രീയ പ്രവർത്തനമറിയില്ലെങ്കിൽ നിർത്തി പോയിക്കൂടെയെന്നുമായിരുന്നു പോരാളി ഷാജിയുടെ പോസ്റ്റ്.

പോരാളി ഷാജി ഇടതുപക്ഷക്കാരനാണെങ്കില്‍ അയാള്‍ തുറന്നുപറയണം. "ഷാജി'യെ കണ്ടെത്താന്‍ ഇതുവരെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഇടതുപക്ഷത്തെ സഹായിക്കാനാണ് ഇത്തരം സമൂഹമാധ്യമ കൂട്ടായ്മയെങ്കില്‍ പോരാളി ഷാജിയുടെ അഡ്മിന്‍ രംഗത്തുവരണമെന്നാണ് എം.വി. ജയരാജന്‍റെ ആവശ്യം.

അതുപോലെ കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരിലും ഒരു കൂട്ടമുണ്ട്. അതിലും ഒറിജനലും ഡ്യൂപ്ലിക്കേറ്റും ഉണ്ട്. ഡ്യൂപ്ലിക്കേറ്റില്‍ ആണ് പാര്‍ട്ടിക്കെതിരേ വാര്‍ത്തകള്‍ വരുന്നത്. ഷാഫി പറമ്പിലിനെ അനുകൂലിക്കുന്നവരാണോ പോരാളി ഷാജിക്ക് പിന്നിലെന്ന് അറിയണമെന്നും എം.വി. ജയരാജന്‍ പറഞ്ഞു. പോലീസിന് കണ്ടെത്താന്‍ പോലും കഴിയാത്ത വിധമാണ് കാര്യങ്ങള്‍ പോകുന്നത്-എം.വി. ജയരാജൻ പറഞ്ഞു.