കിണറ്റിൽ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി
Friday, March 29, 2024 5:08 AM IST
കേണിച്ചിറ: ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ കുടുങ്ങിയ മൂന്നു പേരെ അഗ്നി-രക്ഷാസേന രക്ഷപ്പെടുത്തി. കേണിച്ചിറ നെല്ലിക്കരയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ആടിന്‍റെ ഉടമ പുത്തൻപുരയിൽ വിജയൻ, സമീപവാസികളായ തോട്ടുങ്കൽ ജോണ്‍സണ്‍, അടമുണ്ട ബാബു എന്നിവർക്കാണ് ഫയർ ആൻഡ് റസ്ക്യൂ ടീം രക്ഷകരായത്.

വിജയന്‍റെ വീടിനോടു ചേർന്നു ഏകദേശം 40 അടി താഴ്ചയുള്ള കിണറിലാണ് ആട് വീണത്. ആടിനെ രക്ഷിക്കാൻ കിണറിൽ ഇറങ്ങിയ വിജയൻ തിരിച്ചുകയറാനാകാതെ അവശനിലയിലായി. വിജയനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവരും കിണറിൽ കുടുങ്ങി. വിവരം ലഭിച്ചതനുസരിച്ച് കൽപ്പറ്റയിൽനിന്നെത്തിയ അഗ്നി-രക്ഷാസേനയാണ് മൂന്നു പേരെയും ആടിനെയും സുരക്ഷിതമായി പുറത്തെടുത്തത്.

അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി.എം. അനിൽ, ഫയർമാൻമാരായ ഹെൻഡ്രി ജോർജ്, കെ. സുരേഷ് ,പി.കെ. മുകേഷ്, ബി. ഷറഫുദിൻ, ഷാഹുൽ ഹമീദ്, ഹോം ഗാർഡ് ഒ.എം. മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.