നേപ്പാൾ സ്വദേശിയെ കണ്ടെത്തിയത് പോലീസിന്‍റെയും വനംവകുപ്പിന്‍റെയും പരിശ്രമത്തിനൊടുവിൽ
Thursday, March 28, 2024 5:53 AM IST
വൈത്തിരി: റിസോർട്ടിൽ നിന്ന് കാണാതായ നേപ്പാൾ സ്വദേശിയെ കണ്ടെത്തിയത് പോലീസിന്‍റെയും വനംവകുപ്പിന്‍റെയും നാല് ദിവസം നീണ്ട സംയുക്ത പരിശ്രമത്തിനൊടുവിൽ. വൈത്തിരിയിൽ നിന്ന് കാണാതായ നേപ്പാൾ സ്വദേശി തുൾ പ്രസാദ് മൊകറിനെയാണ് റിസോർട്ടിന് സമീപമുള്ള കാട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്. തലയിലും ദേഹത്തും മുറിവേറ്റ് പരിഭ്രമിച്ചു കാണപ്പെട്ട അദ്ദഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. പോലീസ് ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചിൽ നടത്തി. വൈത്തിരി ഇൻസ്പെക്ടർ എസ്എച്ച്ഒ ടി. ഉത്തംദാസിന്‍റെ നേതൃത്വത്തിൽ, എസ്ഐമാരായ പി.വി. പ്രശോഭ്, മണി, എഎസ്ഐ മുരളി, എസ്‌സിപിഒമാരായ ഉനൈസ്, സിപിഒമാരായ ജിഷ്ണു, ഗിരീഷ്, വിനീഷ്, റോജൻ, പ്രമോദ്, സുമേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.