നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി
നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ  അടച്ചുപൂട്ടണമെന്നു ഹൈക്കോടതി
Thursday, October 19, 2017 12:25 PM IST
കൊച്ചി: സംസ്ഥാനത്തുള്ള നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മതത്തിന്‍റെ പശ്ചാത്തലത്തിലല്ല മിശ്രവിവാഹങ്ങളെ വിലയിരുത്തേണ്ടതെന്നും കോടതി പറഞ്ഞു.

തന്‍റെ ഭാര്യ ശ്രുതിയെ വിട്ടുകിട്ടാൻ കണ്ണൂർ പരിയാരം സ്വദേശി അനീസ് ഹമീദ് നൽകിയ ഹേബിയസ് ഹർജിയും തങ്ങളുടെ വീട്ടിൽ പരിശോധന നടത്താൻ ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടതു ചോദ്യം ചെയ്തു ശ്രുതിയുടെ രക്ഷിതാക്കളായ എം. രാജൻ, ഗീത രാജൻ എന്നിവർ നൽകിയ ഹർജിയും പരിഗണിച്ചാണു ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.


ബിരുദാനന്തര ബിരുദ ദാരിയാണ് ശ്രുതി. ശ്രുതിയും അനീസും ഏറെനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായതാണ്. ഇരുവരും മതം മാറാൻ ഉദ്ദേശിക്കുന്നില്ലെന്നു കോടതിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം ഇഷ്ടപ്രകാരം ശ്രുതിക്കു ജീവിക്കാം. ഭാവികാര്യങ്ങൾ ദന്പതിമാർക്കു തീരുമാനിക്കാമെന്നും ഇതിൽ ബാഹ്യ ഇടപെടൽ ഉണ്ടാവുന്നില്ലെന്നു പോലീസ് ഉറപ്പുവരുത്തണമെന്നും വിധിയിൽ പറയുന്നു. അനീസിന്‍റെ ഹർജി അനുവദിച്ചു ശ്രുതിയെ ഒപ്പം വിട്ടു. ശ്രുതിയുടെ മാതാപിതാക്കൾ നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.