എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം: കെസിഎഫ്
Friday, April 26, 2024 1:26 AM IST
കൊച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ എഫ്‌സിആര്‍എ അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കാത്തതില്‍ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) പ്രതിഷേധിച്ചു.

വിരമിച്ച വൈദികരുടെ ക്ഷേമവും വൈദികവിദ്യാര്‍ഥി പഠനത്തിന്‍റെ ചെലവുകളും നടക്കുന്നതിന് പൊതുവിശ്വാസി സമൂഹത്തില്‍നിന്നു സംഭാവന ചോദിക്കുന്ന അവസ്ഥയാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ഉണ്ടാകുന്നത്.

വിശ്വാസജീവിതവും അനുഷ്ഠാനവും പ്രചാരണവും മൗലികാവകാശമായ നാട്ടില്‍ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ അതു പ്രതികൂലമായി ബാധിക്കും.


വിഴിഞ്ഞം സമരത്തിന്‍റെ പേരിലുണ്ടായ കേസുകളെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കണമെന്നും കെസിഎഫ് ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ജെസ്റ്റിന്‍ കരിപ്പാട്ട്, വി.പി. മത്തായി, വര്‍ഗീസ് കോയിക്കര, ഇ.ഡി. ഫ്രാന്‍സിസ്, എൻ. ധര്‍മരാജ് , സിജി ജോണ്‍സണ്‍, വത്സ ജോണ്‍, ജസ്റ്റിന ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.