സിദ്ധാര്‍ഥന്‍റെ മരണം; വെറ്ററിനറി വിസിയെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് ശരിവച്ചു
സിദ്ധാര്‍ഥന്‍റെ മരണം; വെറ്ററിനറി വിസിയെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് ശരിവച്ചു
Friday, April 26, 2024 1:26 AM IST
കൊച്ചി: വെറ്ററിനറി സര്‍വകലാശാല വിസിയായിരുന്ന ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി.

വിദ്യാര്‍ഥിയായിരുന്ന ജെ.എസ്. സിദ്ധാര്‍ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രനാഥ് നല്‍കിയ ഹരജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്‍റെ ഉത്തരവ്.

വെറ്ററിനറി സര്‍വകലാശാലാ നിയമപ്രകാരം സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാലയുടെ മേധാവിയായ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. ഡീനിന്‍റെ മേല്‍നോട്ടത്തിലുള്ള അഫിലിയേറ്റഡ് കോളജിലാണു സംഭവം നടന്നത്. അതിനാല്‍, താന്‍ സംഭവത്തില്‍ ഉത്തരവാദിയല്ല. അറിഞ്ഞപ്പോള്‍ അന്വേഷണത്തിന് ഡീനിനെ ചുമതലപ്പെടുത്തുകയും ഉത്തരവാദികളായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിനാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഹർജിക്കാരന്‍ വാദിച്ചു.

ചാന്‍സലറും സര്‍വകലാശാലയുടെ മേധാവിയായ വൈസ് ചാന്‍സലറും തമ്മില്‍ തൊഴിലുടമ തൊഴിലാളി ബന്ധം നിലവിലില്ലാത്തതിനാല്‍ ചാന്‍സലര്‍ക്ക് വിസിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് സര്‍ക്കാരും ചൂണ്ടിക്കാട്ടി.


എന്നാല്‍ നിയമന അധികാരി എന്നനിലയില്‍ മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്യാന്‍ അധികാരമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കി.

അധികാര ദുരുപയോഗം, സ്വഭാവദൂഷ്യം, ഫണ്ട് വിനിയോഗത്തിലെ കെടുകാര്യസ്ഥത തുടങ്ങിയ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ വിസിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ വെറ്ററിനറി സര്‍വകലാശാല നിയമത്തിലെ 9(9), 12(8)(1) പ്രകാരം ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചാന്‍സലര്‍ക്ക് അധികാരം നല്‍കുന്ന കാരണങ്ങളുടെ പരിധിയില്‍ വരുന്നതാണ് വിസിക്കെതിരായ ആരോപണങ്ങള്‍. ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നതിന്‍റെ പേരില്‍ അധികാരം ഉപയോഗിക്കുന്നതിന് ചാന്‍സലര്‍ക്ക് തടസമില്ല.

ഡീനിന്‍റെ ചുമതലയിലുള്ള കോളജിലാണു സംഭവം നടന്നതെന്ന് അംഗീകരിച്ചാലും സര്‍വകലാശാലയ്ക്കകത്ത് ഹരജിക്കാരന്‍റെ ഓഫീസ് ഇരിക്കുന്ന വളപ്പിനകത്താണ് ഈ കോളജ് സ്ഥിതിചെയ്യുന്നതെന്ന കാര്യം അവഗണിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.