ഇന്ദുമേനോനും തോമസ് ജോസഫിനും സാഹിത്യപുരസ്കാരം
Tuesday, March 28, 2017 1:11 PM IST
തിരുവനന്തപുരം: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗലേറിയ എന്‍റർടൈൻമെന്‍റ്സ് ഏർപ്പെടുത്തിയ ഗലേറിയ ഗാലന്‍റ് സാഹിത്യപുരസ്കാരത്തിന് ഇന്ദുമേനോന്‍റെ കപ്പലിനെക്കുറിച്ച് ഒരു വിചിത്ര പുസ്തകം (നോവൽ), തോമസ് ജോസഫിന്‍റെ പൈപ്പിൻ ചുവട്ടിൽ മൂന്നു സ്ത്രീകൾ (ചെറുകഥ), വീരാൻകുട്ടിയുടെ കവിതാ സമാഹാരം (കവിത) രാജേഷ് ചിത്തിര (പ്രവാസി സാഹിത്യം) എന്നിവർ അർഹരായി.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. പെരുമ്പടവം ശ്രീധരൻ അധ്യക്ഷനും സച്ചിദാനന്ദൻ, സക്കറിയ, എൻ.എസ്. മാധവൻ എന്നിവർ നേതൃത്വം നൽകിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.പത്രസമ്മേളനത്തിൽ അവാർഡ് നിർണയ സമിതി അധ്യക്ഷൻ പെരുമ്പടവം ശ്രീധരൻ, സഖറിയ, ഗലേറിയ ജനറൽ മാനേജർ മനോജ് കുളമ്പൂർ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.