കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഭരണങ്ങാനത്ത്
Monday, March 27, 2017 1:25 PM IST
പാലാ: ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാനുള്ള സന്ദേശം ഉയർത്തി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 18 ാം സംസ്ഥാന സമ്മേളനം ഏപ്രിൽ 21ന് ഭരണങ്ങാനത്തു നടത്തുമെന്നു സംസ്ഥാന സെക്രട്ടറിയും ജനറൽ കണ്‍വീനറുമായ പ്രസാദ് കുരുവിള അറിയിച്ചു.

ബിഹാർ സംസ്ഥാനത്തു സന്പൂർണ മദ്യനിരോധനം നിശ്ചയദാർഢ്യത്തോടെ വിജയകരമായി നടപ്പാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറാണു സമ്മേളനത്തിന്‍റെ മുഖ്യാതിഥി. സിബിസിഐ പ്രസിഡന്‍റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.

വി.എം. സുധീരൻ, കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ബിഷപ് മാർ ജേക്കബ് മുരിക്കൻ, എം.പി. വീരേന്ദ്രകുമാർ, ഫാ.ജോസഫ് പുത്തൻപുര, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ.പോൾ കാരാച്ചിറ, യോഹന്നാൻ ആന്‍റണി, ആന്‍റണി ജേക്കബ്, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേൽ, ദേവസ്യ കെ. വർഗീസ്, ബനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഷിബു കാച്ചപ്പള്ളി, വൈ. രാജു, ഫാ. ജോർജ് കപ്പാമൂട്ടിൽ, ഫാ. മാത്യു പുതിയിടത്ത് എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.