ഉണ്ണിക്കൃഷ്ണനും സിബി മലയിലും രാജിവയ്ക്കണം: മാക്ട ഫെഡറേഷൻ
Sunday, March 26, 2017 12:31 PM IST
കൊച്ചി: സംവിധായകൻ വിനയനു വിലക്കേർപ്പെടുത്തിയതിനെതിരേ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധി വന്ന സാഹചര്യത്തിൽ അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്, ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണിക്കൃഷ്ണൻ, സിബി മലയിൽ എന്നിവർ രാജിവയ്ക്കണമെന്നു മാക്ട ഫെഡറേഷൻ. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗമാണു സിനിമാ സംഘടനാ നേതാക്കളുടെ രാജി ആവശ്യപ്പെട്ടത്.

2008ൽ മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ മാക്ട ഫെഡറേഷൻ പിളർത്തിയാണു ഫെഫ്ക രൂപീകരിച്ചത്. ഇതിനു പിന്നാലെ വിനയന്‍റെ സിനിമകളുമായി ആരും സഹകരിക്കരുതെന്ന രഹസ്യവിലക്കും ഇവർ ഏർപ്പെടുത്തി. ഇതിനെതിരേ എട്ടു വർഷം നീണ്ട നിയമയുദ്ധത്തിലൂടെയാണു വിനയൻ അനുകൂലവിധി നേടിയത്. നടൻ സുകുമാരൻ, തിലകൻ തുടങ്ങിയവരെ വിലക്കിയവർ അടുത്തയിടെ ആക്രമണത്തിന് ഇരയായ യുവനടിയെയും വിലക്കിയിരിക്കുകയാണ്. അമ്മയുടെ വിലക്കു മറികടന്നു തിലകനെയും സുകുമാരനെയും സിനിമയിൽ അഭിനയിപ്പിച്ചതു വിനയനും ബൈജു കൊട്ടാരക്കരയുമുൾപ്പെടെയുള്ള മാക്ട ഭാരവാഹികളാണെന്നു യോഗം ചൂണ്ടിക്കാട്ടി. ഫെഫ്കയിൽനിന്നു തൊഴിലാളികൾ മടങ്ങി വരണമെന്നും യോഗം ആവശ്യപ്പെട്ടു.


മാക്ടയുമായി സഹകരിക്കുന്ന എല്ലാവരെയും മലയാള സിനിമയിൽനിന്നു വിലക്കുന്ന ഫെഫ്കയുടെയും അമ്മയുടെയും നിലപാട് അംഗീകരിക്കാനാവില്ല. ഇനിയെങ്കിലും ഇതു പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. സിനിമയുടെ എല്ലാ വിഭാഗങ്ങളെയും റെഗുലേറ്ററി കമ്മീഷൻ അഥോറിട്ടിയുടെ കീഴിൽ കൊണ്ടു വരണമെന്നു യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര, വൈസ് പ്രസിഡന്‍റ് അജ്മൽ ശ്രീകണ്ഠാപുരം, ട്രഷറർ കെ.ജി. വിജയകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ റോയ് ഇടവനക്കാട്, അനിൽ കുന്പഴ, ടി.എം. സുകുമാര പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.