ഫാക്ട് ഉൾപ്പെടെ 12 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ ശിപാർശ
ഫാക്ട് ഉൾപ്പെടെ 12  കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ ശിപാർശ
Thursday, March 23, 2017 2:21 PM IST
കൊച്ചി: ഫാക്ട് അടക്കമുള്ള 12 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ നീതി ആയോഗ് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ) കേന്ദ്രസർക്കാരിനോടു ശിപാർശ ചെയ്തു. ഫാക്ട്, നാഷണൽ ടെക്സ്റ്റൈയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ ആന്‍റി ബയോട്ടിക്സ്, സ്കൂട്ടേഴ്സ് ഇന്ത്യ, ഹിന്ദുസ്ഥാൻ ഫ്ളൂറോ കാർബണ്‍സ് എന്നിവ ഉൾപ്പെടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വിറ്റഴിക്കാനാണു ശിപാർശ. ശിപാർശ കാബിനറ്റ് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ട്.

ഈ സ്ഥാപനങ്ങളുടെ ഓഹരികൾ പൂർണമായും വിൽക്കണോ അതോ ഭാഗികമായി കൈമാറണോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനു തീരുമാനമെടുക്കാമെന്നും നിർദേശമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ 51 ശതമാനത്തിൽ കൂടുതൽ ഓഹരി വിറ്റഴിച്ചാൽ സ്ഥാപനത്തിന്‍റെ നിയന്ത്രണമടക്കം കൈമാറപ്പെടും. പാർലമെന്‍റ് പാസാക്കുന്ന മുറയ്ക്ക് ഈ കമ്പനികൾ വിറ്റഴിക്കുന്ന നടപടികളിലേക്കു നീങ്ങുമെന്നാണു സൂചന.
സെയിലിന്‍റെ മൂന്നു യൂണിറ്റുകൾ ഉൾപ്പെടെ പതിനഞ്ചോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന നടത്താൻ കേന്ദ്ര ആസൂത്രണ കമ്മീഷനു പകരമായി രൂപീകരിച്ച നീതി ആയോഗ് നേരത്തെ ശിപാർശ ചെയ്തിരുന്നു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന നാൽപതോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഇത്തരത്തിൽ വിറ്റഴിക്കാനാണു പദ്ധതി. അടുത്ത സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 72,500 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.
2012-13 സാമ്പത്തിക വർഷം മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഫാക്ടിനു കഴിഞ്ഞ സാമ്പത്തിക വർഷം വരെ 1954 കോടി രൂപയുടെ സഞ്ചിതനഷ്ടമുണ്ട്. ഈ വർഷം പ്രതീക്ഷിക്കുന്ന നഷ്ടം 290 കോടി രൂപയാണ്. കൂടാതെ കഴിഞ്ഞ മാർച്ചിൽ സർക്കാർ നൽകിയ 1000 കോടിരൂപയുടെ 13.5 ശതമാനം പലിശ അടുത്ത സാമ്പത്തികവർഷം മുതൽ നൽകേണ്ടിവരും. ഫാക്ടംഫോസിന്‍റേയും അമോണിയം സൾഫേറ്റിന്‍റേയും ഉത്പാദനം കാര്യമായതോതിൽ പുരോഗമിക്കവേ ദക്ഷിണേന്ത്യയിലെ കാലവർഷം കുറഞ്ഞത് ഉത്പന്നങ്ങളുടെ വിൽപനയെ ഇക്കുറി കാര്യമായി ബാധിച്ചു. കേന്ദ്രത്തിന്‍റെ ഉത്തേജന പാക്കേജുകളൊന്നും യാഥാർഥ്യമായിട്ടുമില്ല. നീതി ആയോഗ് ശിപാർശ സംബന്ധിച്ചു തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു ഫാക്ട് അധികൃതരും ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. മുരളിയും പറഞ്ഞു. ഫാക്ട് സിഎംഡിയായി ചുമതലയേറ്റശേഷം ആദ്യമായി ഇന്നലെ ഫാക്ട് ആസ്ഥാനത്തെത്തിയ സുശീൽ കുമാർ ലൊഹാനി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പുതിയ നീക്കം സംബന്ധിച്ചു സൂചനകളൊന്നും നൽകിയില്ലെന്നാണ് അറിയുന്നത്.‌

ഫാക്ടിന്‍റെ അമ്പലമേട് പ്ലാന്‍റും സുശീൽ കുമാർ ഇന്നലെ സന്ദർശിച്ചു. ട്രേഡ് യൂണിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്നു വൈകുന്നേരം അദ്ദേഹം ഡൽഹിയിലേക്കു തിരിക്കും. ഫാക്ടിന്‍റെ ഓഹരി വിറ്റഴിക്കാനുള്ള പദ്ധതികൾ ശക്തമായി എതിർക്കുമെന്നു സേവ് ഫാക്ട് ആക്‌ഷൻ കമ്മിറ്റി പബ്ലിസിറ്റി കണ്‍വീനർ ജോർജ് തോമസ് പറഞ്ഞു.
ഫാക്ടിനെ കരകയറ്റാൻ മറ്റു മാർഗങ്ങളുണ്ടെന്നിരിക്കേ ഓഹരി വിറ്റഴിക്കാനുള്ള നടപടി കന്പനിയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ നിർദേശങ്ങൾ വരുന്നമുറയ്ക്കു ശക്തമായ പ്രക്ഷോഭപരിപാടികളിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർദേശത്തെക്കുറിച്ചു പഠിച്ചശേഷം മാത്രം പ്രതികരിക്കാമെന്നു സേഫ് ഫാക്ട് ആക്‌ഷൻ കമ്മിറ്റി കണ്‍വീനർ കെ. ചന്ദ്രൻപിള്ള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.