ജില്ലകളുടെ നിയന്ത്രണത്തിനു കളക്ടർക്കു മുകളിൽ സീനിയർ സെക്രട്ടറിമാരും
Wednesday, March 22, 2017 1:49 PM IST
തിരുവനന്തപുരം: ജില്ലകളുടെ നിയന്ത്രണത്തിനു കളക്ടർമാർക്കു മുകളിൽ സീനിയർ ഗവണ്‍മെന്‍റ് സെക്രട്ടറിമാർക്കും ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. സീനിയർ സെക്രട്ടറിമാർ മുതൽ അഡീഷണൽ ചീഫ് സെക്രട്ടറിമാർ വരെയുള്ളവർക്കാണു ജില്ലകളുടെ ചുമതല നൽകിയത്.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം എന്നിവരെ ഒഴിവാക്കിയാണു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കു ജില്ലകളുടെ ചുമതല നൽകിയത്. ജില്ലകളുടെ വികസന പ്രശ്നങ്ങളിൽ മേൽനോട്ടം വഹിക്കണം. പൊതു പ്രശ്നങ്ങളിൽ ഇടപെടണമെന്നും നിർദേശമുണ്ട്.

ചില ജില്ലകളിലെങ്കിലും കളക്ടർമാരുടെ പിടിപ്പുകേടുമൂലം പദ്ധതികൾ വൈകുകയും ഫയലുകളിൽ തീർപ്പാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നു മന്ത്രിമാരടക്കം പരാതി ഉയർത്തിയ സാഹചര്യത്തിലാണു മുതിർന്ന സെക്രട്ടറിമാർക്കു കൂടി ജില്ലകളുടെ ചുമതല നൽകുന്നത്. ഇതോടെ ജില്ലാ കളക്ടർമാർക്കു മുകളിൽ ഒരു തട്ടു കൂടി സർക്കാർ തലത്തിൽ രൂപപ്പെട്ടു.


ഭരണപരമായ എല്ലാ അവകാശങ്ങളോടും കൂടിയാണു ചുമതല നൽകിയിട്ടുള്ളത്. എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട ഫയലുകളെല്ലം വിളിച്ചു വരുത്താനും നയപരമായ കാര്യങ്ങളിലും തീരുമാനമെടുക്കാനും ഉള്ള അധികാരവുമുണ്ട്. ജില്ലകളിലെ പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയിൽ പെടുത്തേണ്ടതും ഇവരുടെ ഉത്തരവാദിത്വമാണ്. ബന്ധപ്പെട്ട ജില്ലയിൽ മാസത്തിൽ ഒരു ദിവസമെങ്കിലും എത്തി എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്.

സാധാരണ ചില പ്രത്യേക വിഷയങ്ങളിൽ മന്ത്രിമാർക്കു ജില്ലകളുടെ ചുമതല നൽകാറുണ്ട്. എന്നാൽ, മന്ത്രിമാർ പൊതു അവലോകനം മാത്രമാണു നടത്താറുള്ളത്. സെക്രട്ടറിമാർ ചുമതലക്കാരാകുമ്പോൾ ഭരണപരമായ ഫയലുകളിൽ വേഗത്തിൽ തീർപ്പു കൽപിക്കാൻ കഴിയുമെന്നാണു സർക്കാർ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.