മിഷേലിന്‍റെ മരണം: ക്രോണിന്‍റെ മൊബൈൽ ഫോണ്‍ പരിശോധനാ ഫലം ഇന്നു ലഭിക്കും
മിഷേലിന്‍റെ മരണം:  ക്രോണിന്‍റെ മൊബൈൽ ഫോണ്‍ പരിശോധനാ ഫലം ഇന്നു ലഭിക്കും
Wednesday, March 22, 2017 1:49 PM IST
കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ക്രോണിൻ അലക്സാണ്ടറുടെ മൊബൈൽ ഫോണിന്‍റെ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ലഭിക്കും.

തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് മൊബൈൽ ഫോണ്‍ സംഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും പരിശോധന നടത്തിയത്. മിഷേലിനെ കാണാതായ ദിവസത്തെയും തൊട്ടു തലേദിവസത്തേയും ഫോണ്‍ വിളികളും സന്ദേശങ്ങളുമാണ് പരിശോധനയ്ക്ക് അയച്ചത്.

മിഷേലുമായുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും ക്രോണിൻ നശിപ്പിച്ചിരുന്നു. ഇവ തിരിച്ചെടുത്ത് വിശകലനം നടത്തിയ റിപ്പോർട്ടാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുക. കഴിഞ്ഞ അഞ്ചിന് മിഷേലിന് 57 സന്ദേശങ്ങൾ അയച്ചു. ആറുതവണ വിളിക്കുകയും ചെയ്തു. മരിച്ച ദിവസം 32 സന്ദേശം അയച്ചു.


അഞ്ചുതവണ വിളിച്ചതായും ക്രോണിൻ നേരത്തേ പോലീസിനോട് സമ്മതിച്ചിരുന്നു. ക്രോണിനെ ക്രൈംബ്രാഞ്ച് സംഘം വിവിധയിടങ്ങളിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി. അതേസമയം ക്രോണിൻ ജോലി ചെയ്തിരുന്ന ഛത്തീസ്ഗഡിലെ സ്ഥാപനത്തിൽ തെളിവെടുപ്പിന് പോയിരുന്ന ക്രൈംബ്രാഞ്ച് സംഘം അടുത്തദിവസം എറണാകുളത്ത് തിരിച്ചെത്തും. അവിടെ ക്രോണിൻ ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ പരിശോധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.