കൃഷ്ണദാസിനെതിരേ കേസ്: എഎസ്ഐയോടു വിശദീകരണം തേടി
Wednesday, March 22, 2017 1:38 PM IST
തൃശൂർ: ലോ കോളജ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പി. കൃഷ്ണദാസിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയതിനു പഴയന്നൂർ എഎസ്ഐ ജ്ഞാനദാസിനോടു തൃശൂർ റൂറൽ എസ്പി എൻ. വിജയകുമാർ വിശദീകരണം തേടി.

പരാതിക്കാരൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി കൃഷ്ണദാസിനെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റു ചെയ്ത പോലീസ് നടപടിയെ കഴിഞ്ഞദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു. വീഴ്ച പറ്റിയിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് അറിയിച്ച റൂറൽ എസ്പി ഇന്നലെയാണ് എഎസ്ഐയ്ക്കു നോട്ടീസ് നല്കിയത്.


ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനുള്ള കാര്യങ്ങൾ പരാതിക്കാരനായ ലക്കിടി ലോ കോളജിലെ വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയുടെ ആദ്യ മൊഴിയിൽ തന്നെയുണ്ടായിരുന്നു. ഇതു പരിഗണിക്കാതെ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. പ്രാഥമിക പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.