സെൻകുമാർ രാഷ്‌ട്രീയം കളിക്കുന്നു: മുഖ്യമന്ത്രി
സെൻകുമാർ രാഷ്‌ട്രീയം കളിക്കുന്നു: മുഖ്യമന്ത്രി
Tuesday, February 28, 2017 4:06 PM IST
തിരുവനന്തപുരം: ഡിജിപി ടി.പി. സെൻകുമാർ പദവിക്കു നിരക്കാത്ത തരത്തിലുള്ള രാഷ്‌ട്രീയം കളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സെൻകുമാർ ഇപ്പോൾ യുഡിഎഫ് വിട്ടു പുതിയ താവളം തേടിയിരിക്കുകയാണ്. ഡിജിപി സ്ഥാനത്തിരിക്കുന്ന നിലയിൽ അല്ല സെൻകുമാർ സംസാരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

പലപ്പോഴും സർക്കാരിനെ അപകീർത്തിപ്പെടുത്തും വിധമാണു സെൻകുമാറിന്‍റെ സംസാരം. സെൻകുമാർ രാഷ്‌ട്രീയക്കാരനല്ല, ഉദ്യോഗസ്ഥനാണെന്ന് ഓർക്കുന്നതു നല്ലതാണ്. ഡിജിപി എന്ന നിലയിൽ അദ്ദേഹത്തിന് എല്ലാ പരിഗണനയും സർക്കാർ നൽകിയിട്ടുണ്ടെന്നും അടിയന്തര പ്രമേയ അവരണത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.
പല കേസുകളും നിഷ്പക്ഷമായി തെളിയിച്ച ഉദ്യോഗസ്ഥനാണ് സെൻകുമാറെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിനെതിരായ സഭയിലെ മുഖ്യമന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു. ഇടതു ഭരണത്തിൽ ഡിജിപിക്കു പോലും രക്ഷയില്ലാതായെന്നും സെൻകുമാറിനു സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു.


പോലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമാണെന്ന് ആരോപിച്ചു സെൻകുമാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.

ടി.പി.ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധം തുടങ്ങിയ രാഷ്‌ട്രീയ കൊലപാതക കേസുകളിൽ സിപിഎം നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണം കാരണമാണു പ്രതികാര നടപടിയുണ്ടായത്. കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്‍റെ ഔദ്യോഗിക ജീവിതം തകർത്തതെന്നും സെൻകുമാറിന്‍റെ പരാതിയിൽ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.