ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂർണം
Tuesday, February 28, 2017 3:34 PM IST
കൊച്ചി: ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങൾക്കെതിരേ ബാങ്ക് ജീവനക്കാർ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍റെ ആഭിമുഖ്യത്തിൽ സമരം നടത്തി. പണിമുടക്കിൽ ബിഇഎഫ്ഐ, എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ഐഎൻബിഇഎഫ്, ഐഎൻബിഒസി, എന്നീ സംഘടനകളിലെ പത്തു ലക്ഷം ബാങ്ക് ജീവനക്കാർ പങ്കെടുത്തതായി ബാങ്ക് എംപ്ലോയിസ് ഫെഡറേഡഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി എസ്.എസ് അനിൽ പത്രക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്ത് പണിമുടക്കിയ ജീവനക്കാർ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രകടനവും ധർണകളും സംഘടിപ്പിച്ചു. വാണിജ്യ ബാങ്കുകളെ കൂടാതെ ഗ്രാമീണ ബാങ്കുകളിലെയും സഹകരണ ബാങ്കുകളിലെയും ജീവനക്കാരും പണിമുടക്കിൽ അണിചേർന്നു.

.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.