കുഞ്ഞാലിക്കുട്ടിക്ക് ഇനി പുതിയ ദൗത്യം
കുഞ്ഞാലിക്കുട്ടിക്ക് ഇനി പുതിയ ദൗത്യം
Sunday, February 26, 2017 12:26 PM IST
മലപ്പുറം: ഇ.അഹമ്മദിന്‍റെ മരണത്തോടെ മുസ്‌ലിംലീഗിനു ദേശീയ തലത്തിൽ നേതൃനിരയിലുണ്ടായ വിടവു നികത്താൻ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തു വരുന്നു. സംസ്ഥാന രാഷ്‌ട്രീയത്തിൽ മുസ്‌ലിംലീഗിന്‍റെ സജീവസാന്നിധ്യമായ പി.കെ. കുഞ്ഞാലിക്കുട്ടി ഇനി ദേശീയ രാഷ്‌ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്നലെ ചെന്നൈയിൽ ചേർന്ന മുസ്‌ലിംലീഗ് നേതൃയോഗം അദ്ദേഹത്തെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതോടെ മ ുസ്‌ലിം ലീഗിന്‍റെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും രാഷ്‌ട്രീയ ഭാവി പുതിയ ദിശയിലേക്കു മാറുന്ന സൂചനയാണ് നൽകുന്നത്. നിലവിൽ പി.കെ. കുഞ്ഞാലിക്കുട്ടി പാർട്ടിയുടെ ദേശീയ ട്രഷററായിരുന്നെങ്കിലും ദേശീയ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യമായ ഇടപെടലുകൾ അദ്ദേഹം നടത്തിയിരുന്നില്ല.
എന്നാൽ ജനറൽ സെക്രട്ടറി പദവി ഏറ്റെടുക്കുന്നതോടെ പാർട്ടിയുടെ ദേശീയമുഖമായി അദ്ദേഹം മാറും. ദേശീയ വിഷയങ്ങളിൽ കൂടുതൽ ഇടപെടും. ഇ. അഹമ്മദ് പിന്തുടർന്ന പാതകളിലേക്കാണ് അദ്ദേഹം കടന്നു വരുന്നത്.

മുസ്‌ലിംലീഗ് രാഷ്‌ട്രീയത്തിൽ പുതിയൊരു ദിശാബോധം നൽകിയാണ് ചെന്നൈയിലെ നേതൃയോഗം ഇന്നലെ നടന്നത്. നിലവിൽ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീറിന് ഓർഗനൈസിംഗ് സെക്രട്ടറിയുടെ ചുമതല നൽകിയത് ലീഗ് സമവാക്യങ്ങളിൽ വരുന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ ദേശീയ തലത്തിലേക്ക് മാറ്റി ഇ.ടി.യെ സംസ്ഥാനത്തേക്കു വീണ്ടും കൊണ്ടുവരുന്നതിനുള്ള നീക്കമാണ് ഈ തീരുമാനത്തിനു പിന്നിലെന്നുവേണം കരുതാൻ. തമിഴ്നാട്ടിൽ നിന്നുള്ള സീനിയർ നേതാവായ ഖാദർ മൊയ്തീനെ പ്രസിഡന്‍റായി നിയമിച്ചതോടെ പാർട്ടിയുടെ കേരള സ്വാധീനം അരക്കിട്ടുറപ്പിച്ചു നിർത്താനാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത്.


ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നതോടെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നതിനുള്ള ശ്രമവും നടക്കുന്നതായാണ് സൂചനകൾ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തു മത്സരിക്കുമെന്ന ചർച്ചകൾ സജീവമായി കഴിഞ്ഞു. സംസ്ഥാന രാഷ്‌ട്രീയത്തിൽ ഇപ്പോൾ തന്‍റെ അത്യാവശ്യമില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ സ്ഥാനാർഥിയുടെ വിഷയത്തിൽ നേതൃത്വം ഇപ്പോഴും അന്തിമ തീരുമാനമൊന്നുമെടുത്തിട്ടില്ല. ദേശീയതലത്തിൽ തിളങ്ങാൻ കഴിയുന്ന നേതാവിനെ മത്സരിപ്പിക്കണമെന്നാണ് പാർട്ടി ഘടകങ്ങളുടെ ആവശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.