പൾസർ സുനി മുന്പും നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ
പൾസർ സുനി മുന്പും നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ
Sunday, February 19, 2017 1:56 PM IST
കൊച്ചി: ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പെരുമ്പാവൂർ സ്വദേശി പൾസർ സുനി എന്ന ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുനിൽകുമാർ (35) മുമ്പും ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടുള്ളതായി വെളിപ്പെടുത്തൽ.

മലയാളത്തിലെ മുൻകാല നായികനടിയെ ഇയാൾ മുമ്പ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെന്നാണു നിർമാതാവ് കൂടിയായ ഇവരുടെ ഭർത്താവ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു പ്രമുഖ നടി ഇവർക്കൊപ്പം കാറിലുണ്ടാകുമെന്നു ധാരണയിലായിരുന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. എന്നാൽ, ആ നടി കൂടെയില്ലെന്നു മനസിലായതോടെ നീക്കം പൊളിഞ്ഞതായും ഇദ്ദേഹം വ്യക്തമാക്കി.

വർഷങ്ങൾക്കുമുമ്പ് നാടുവിട്ട സുനി അപൂർവമായി മാത്രമേ വീട്ടിൽ എത്താറുള്ളുവെന്നാണു വിവരം. ഇയാൾ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിലായിരുന്നു നാട്ടിൽ അറിയപ്പെട്ടിരുന്നത്. സ്വദേശമായ പെരുമ്പാവൂരും എറണാകുളത്തും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കോടനാട് സ്റ്റേഷനിൽ 2006 ൽ ഒരു മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കളമശേരി, ഏലൂർ മേഖലകളിലും ഇയാൾക്കെതിരേ കേസുകളുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടൽ, പെട്രോൾ പമ്പിൽ മോഷണം, വാഹന മോഷണം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരേ ഉള്ളത്.


എറണാകുളത്തും മറ്റും സജീവമായി പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും അറിയുന്നു. സിനിമാക്കാർക്കു ഡ്രൈവർമാരെ എത്തിച്ചുകൊടുക്കുന്ന ജോലിയും ഇയാൾ ചെയ്തിരുന്നു. ആക്രമത്തിനിരയായ നടിയുടെ ഡ്രൈവറായി ആറുമാസം മുമ്പു വരെ ഇയാൾ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസിലാക്കി നടി ഒഴിവാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.