• Logo

Allied Publications

Europe
സ്റ്റെഫി ഔസേപ്പിന്‍റെ പൊതുദർശനം വ്യാഴാഴ്ച
Share
ഡബ്ലിൻ: പ്രസവത്തെ തുടര്‍ന്ന് അയർലൻഡിൽ മരണമടഞ്ഞ മലയാളി നഴ്സ് സ്റ്റെഫി ഔസേപ്പിന്‍റെ(33) പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം ആറ് മൂതൽ എട്ട് വരെ ട്രെലി മക് ഗെല്ലിഗോട്ട് ഫ്യൂണറല്‍ ഹോമില്‍ നടക്കും.

സംസ്കാരശ്രുശൂഷയുടെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രാർഥനകൾക്ക് ഫാ. മാത്യു കെ. മാത്യുവും മറ്റു വൈദീകരും കാര്‍മികത്വം വഹിക്കും.

ലീമെറിക് ആബിഫീലെയിൽ താമസിക്കുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ബൈജു സ്കറിയയുടെ ഭാര്യയാണ് സ്റ്റെഫി. കെറി സർവകലാശാല ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു.

കെറി ഇന്ത്യന്‍ അസോസിയേഷനും കെറി ജനറല്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റും സഭാസമൂഹത്തോടൊപ്പം ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.

ജര്‍മനിയില്‍ വലിയ പെരുന്നാള്‍ ആഘോഷം നടത്തി.
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ "അക്കരകാഴ്ചകള്‍' കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയ പെരുന്നാള്‍ ആഘോഷം നടത്തി.
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ഇന്ന് കൊടിയേറും.
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ 42ാമത് തിരുനാളിനും വി.
ജലരാജാക്കന്മാരായി ബിഎംഎ "ബോൾട്ടൻ കൊമ്പൻസ്' ക്ലബ്‌; ചുക്കാൻ പിടിച്ചത് ആന്‍റണി ചാക്കോയും ജെയ്‌സൺ ജോസഫും.
ബോൾട്ടൻ: മാഞ്ചസ്റ്ററിലെ സെയ്ൽ വാട്ടർ പാർക്കിൽ വച്ച് ഈ മാസം 22ന് സംഘടിപ്പിക്കപ്പെട്ട പ്രമുഖ വള്ളംകളി മത്സരമായ ഡ്രാഗൻ
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഞായറാഴ്ച കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്റർ വീണ്ടും ദുക്റാന തിരുനാൾ ആഘോഷത്തിലേക്ക്.
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മനി പ്രാബല്യത്തിലാക്കി.
ബര്‍ലിന്‍: ജര്‍മന്‍ പൗരത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കി പരിഷ്കരിച്ച് നടപ്പില്‍ വരുത്തി.