• Logo

Allied Publications

Europe
സ്‌നോബിമോൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി സ്നേഹിതർ
Share
പീറ്റർബറോ: പീറ്റർബറോയിൽ അന്തരിച്ച സ്‌നോബിമോൾക്ക്(44) യുകെയുടെ മണ്ണിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വൻജനാവലി അന്ത്യയാത്രയ്ക്ക് സാക്ഷികളായി ദേവാലയത്തിലും സെമിത്തേരിയിലുമായി പങ്കുചേർന്നു.

പീറ്റേർബറോ ഔർ ലേഡി ഓഫ് ലൂർദ് സീറോമലബാർ മിഷൻ വികാരി ഫാ. ഡാനി മോലോപറമ്പിൽ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ അന്ത്യോപചാര ശുശ്രൂഷകൾക്ക്‌ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു.

കുർബാന മധ്യേ പിതാവ് നൽകിയ സന്ദേശത്തിൽ സ്‌നോബി നിത്യ പ്രകാശത്തിലേക്കും നിത്യ വിശ്രമത്തിലേക്കും ആല്മീയമായും മനസികമായും ഏറെ ഒരുങ്ങിയാണ് യാത്രയായതെന്നും പ്രാർഥനയെ കൂട്ട് പിടിച്ചും സഹനങ്ങളെ സമർപ്പിച്ചുമുള്ള അവരുടെ ജീവിതം നിത്യസമ്മാനത്തിന് അവരെ അർഹയാക്കും എന്നും പറഞ്ഞു.



അകാലത്തിലുള്ള മരണങ്ങളെ സ്വന്തം കുടുംബത്തിൽ കാണേണ്ടിവന്ന വിഷമങ്ങൾ പങ്കുവച്ച സ്രാമ്പിക്കൽ പിതാവ് സനിലിനും ആന്‍റോയ്ക്കും സാന്ത്വനവും ശക്തിയും പകരുന്ന തിരുവചനഭാഗങ്ങളും ഉൾപ്പെടുത്തിയാണ് സന്ദേശം നൽകിയത്. ഫാ. ടോം ഓലിക്കരോട്ട്, ഫാ. ഡാനി, ഫാ. ജിനു, ഫാ. ആദം എന്നിവർ സഹകാർമികരായി.

ബോൺ കാൻസർ രോഗത്തെ തുടർന്നാണ് സ്‌നോബിമോൾ അന്തരിച്ചത്. നിരവധി സ്വപ്‌നങ്ങളുമായി യുകെയിൽ എത്തിയ സ്നോബി ജോലി തുടങ്ങി രണ്ടുമാസം ആകുമ്പോഴാണ് രോഗം കണ്ടെത്തിയത്.

കോട്ടയം അറുനൂറ്റിമംഗലം കരികുളത്തിൽ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമൺ (യുകെ) ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്.



ഭർത്താവ് സനിൽ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് റോസമ്മ ദമ്പതികളുടെ മകനാണ്. സനിൽ പീറ്റർബറോയിൽ തന്നെ ഒരു നേഴ്സിംഗ് ഹോമിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്‍റോ വിദ്യാർഥിയാണ്.

സ്‌നോബിയുടെ സഹോദരി മോളി സൈമൺ പീറ്റർബറോയിലാണ് കുടുംബമായി താമസിക്കുന്നത്. മോളിയുടെ ഭർത്താവ് സൈമൺ ജോസഫും കുടുംബാംഗങ്ങളും പീറ്റർബറോ മലയാളി സമൂഹവും വളരെ ഭംഗിയായായും ചിട്ടയായുമാണ് അന്ത്യോപചാരവേള ക്രമീകരിച്ചത്. ഫ്‌ളെട്ടൻ സിമിത്തേരിയിൽ നടത്തിയ സംസ്കാര ശുശ്രുഷകൾക്ക് ശേഷം സെന്‍റ് ഓസ്വാൾഡ്സ് ചർച്ച് ഹാളിൽ ലഘുഭക്ഷണവും ഒരുക്കിയിരുന്നു.



ഔർ ലേഡി ഓഫ് ലൂർദ്‌സ് സീറോമലബാർ ഇടവക അംഗങ്ങൾ, ശുശ്രൂഷകൾക്കു സെന്‍റ് ഓസ്വാൾഡ് ദേവാലയം അനുഭവദിച്ചു നൽകിയ വികാരി ഫാ. സീലൻ, സെന്‍റ് ഓസ്വാൾഡ് പാരീഷണേഴ്‌സ്, ഫാ. ആന്‍റണി, ഫാ. ആൻഡ്രൂ, ഫാ. തോമസ്, ഫാ. ബിനോയി, ഫാ. സിജു, ഹോസ്പിറ്റൽ ചാപ്ലിൻ ഫാ. വാൾഡി ക്നാനായ കാത്തലിക് ചാപ്ലെയിൻ ഫാ. ജോമോൻ എന്നിവരും അന്ത്യോപചാര ശുശ്രൂഷാവേളയിൽ സന്നിഹിതരായിരുന്നു.



ഓൾ സെയിന്‍റ്സ് മാർത്തോമ്മാ ചർച്ച് വികാരി ഫാ. തോമസ് ജോർജ്, ഇന്ത്യൻ ഓർത്തഡോക്സ് വികാരി ഫാ. മാത്യു കുര്യാക്കോസ്, യുകെയൂറോപ്പ് ആഫ്രിക്ക രൂപതയുടെ മെട്രോപൊളിറ്റൻ മാർ സ്റ്റെഫനോസ് തിരുമേനി, മോർ ഗ്രിഗോറിയോസ് യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ്‌ കോർ എപ്പിസ്‌കോപ്പ ഫാ. രാജു ചെറുവിള്ളിൽ, വികാരി ഫാ. നിതിൻ, ഡീക്കൻ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രാർഥനകളും സഹായങ്ങളും നന്ദിപുരസരം ഓർമിക്കുന്നുവെന്നു കുടുംബത്തിന് വേണ്ടി സൈമൺ ജോസഫ് പറഞ്ഞു.



കൂടാതെ ശുശ്രൂഷകളിലടക്കം എല്ലാ മേഖലകളിലും സഹായങ്ങളും നേതൃത്വവും എടുത്തവരോടുള്ള നന്ദിയും കടപ്പാടും സൈമൺ പ്രകാശിപ്പിച്ചു. കേംബ്രിഡ്ജ് ബഥേൽ പെന്തക്കോസ്റ്റ് ചർച്ച് പാസ്റ്റർ എബ്രഹാം, പാസ്റ്റർ സാമുവേൽ എന്നിവരും പിന്തുണയും അനുശോചനം അറിയിക്കുകയും ചെയ്തു.

പീറ്റർബറോ മലയാളീസ്, കിംഗ്സ്‌ലിൻ മലയാളി കൂട്ടായ്മ, സ്പാല്ഡിംഗ് കൂട്ടായ്മ, പീറ്റർബറോയിലെ നാനാജാതി സമുദായങ്ങൾ, വിവിധ സഭകളും വ്യക്തികളും റീത്തുകൾ സമർപ്പിച്ചു അനുശോചനം രേഖപ്പെടുത്തി. സ്‌നോബിയുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ജോജി മാത്യു കരികുളം നന്ദി രേഖപ്പെടുത്തി.

യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു.
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.
മാര്‍ക്ക് റുട്ടെ നാറ്റോ മേധാവിയാകും.
ആംസ്റ്റര്‍ഡാം: യുഎസ് യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ പുതിയ മേധാവിയായി നെതര്‍ലന്‍ഡ്സിന്‍റെ ആക്റ്റിംഗ് പ്രധാനമ
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി.
വൈറ്റ്ഹാവൻ: യുകെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു.
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന്.
ഡബ്ലിൻ: സീറോമലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന് നടക്കും.
പ്രമേഹരോഗത്തിനുള്ള വ്യാജ ഓസെംപിക് മരുന്നുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
ബെർലിൻ: ഡിമാൻഡ് കൂടിയതും ലഭ്യത കുറഞ്ഞതുമായ പ്രമേഹത്തിന്‍റെയും ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെയും വ്യാജ പതിപ