• Logo

Allied Publications

Europe
ചാലക്കുടി ചങ്ങാത്തം ശനി‌യാഴ്ച
Share
സ്റ്റോക്ക് ഓൺ ട്രെന്‍റ്: ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യുകെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓൺ ട്രെന്‍റിൽ. യുകെയിൽ സ്ഥിര താമസമാക്കിയവരും ജോലി ചെയ്യുന്നവരും പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം.

ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും യുകെയിൽ എത്തിച്ചേർന്നിട്ടുള്ള മലയാളികൾ സ്റ്റോക്ക് ഓൺ ട്രെന്‍റിലെ വൈറ്റ് മോർ വില്ലേജ് ഹാളിൽ "ആരവം 2024' എന്ന പേരിൽ ശനിയാഴ്ച (ജൂൺ 29) രാവിലെ 11 മുതൽ രാത്രി 10 വരെ ഒത്തുചേരുന്നു.

ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓർമകളെല്ലാം ഇവിടെ പങ്കുവ‌‌യ്ക്കാം.



കലാമത്സരങ്ങൾ, വിഭവസമൃദ്ധമായ നാടൻ സദ്യ, സാംസ്കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്, ഡിജെ എബി ജോസും സംഘവും ഒരുക്കുന്ന ഡിജെ ചെണ്ട ഫ്യൂഷൻ, വാട്ടർ ഡ്രംസ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.

ഒരിക്കൽക്കൂടി എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും സ്നേഹപൂർവം ആരവം 2024 ലേക്ക് സ്വാഗതം ചെയ്യുന്നുതാ‌‌യി ആഘോഷ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്‍റ് സോജൻ കുര്യാക്കോസ്, സെക്രട്ടറി ആദർശ് ചന്ദ്രശേഖർ, ട്രഷറർ ജോയ് പാലത്തിങ്കൽ, പ്രോഗ്രാം കൺവീനർ ബാബു തോട്ടാപ്പിള്ളി എന്നിവർ അറിയിച്ചു.

ജര്‍മനിയില്‍ വലിയ പെരുന്നാള്‍ ആഘോഷം നടത്തി.
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ "അക്കരകാഴ്ചകള്‍' കൂട്ടായ്മയുടെ നേതൃത്വത്തിൽ വലിയ പെരുന്നാള്‍ ആഘോഷം നടത്തി.
കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ തിരുനാളിന് ഇന്ന് കൊടിയേറും.
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ 42ാമത് തിരുനാളിനും വി.
ജലരാജാക്കന്മാരായി ബിഎംഎ "ബോൾട്ടൻ കൊമ്പൻസ്' ക്ലബ്‌; ചുക്കാൻ പിടിച്ചത് ആന്‍റണി ചാക്കോയും ജെയ്‌സൺ ജോസഫും.
ബോൾട്ടൻ: മാഞ്ചസ്റ്ററിലെ സെയ്ൽ വാട്ടർ പാർക്കിൽ വച്ച് ഈ മാസം 22ന് സംഘടിപ്പിക്കപ്പെട്ട പ്രമുഖ വള്ളംകളി മത്സരമായ ഡ്രാഗൻ
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഞായറാഴ്ച കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്റർ വീണ്ടും ദുക്റാന തിരുനാൾ ആഘോഷത്തിലേക്ക്.
പരിഷ്കരിച്ച പൗരത്വ നിയമം ജര്‍മനി പ്രാബല്യത്തിലാക്കി.
ബര്‍ലിന്‍: ജര്‍മന്‍ പൗരത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കി പരിഷ്കരിച്ച് നടപ്പില്‍ വരുത്തി.