ഷൊര്‍ണൂര്‍: മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസില്‍ നിര്‍ദേശിക്കപ്പെട്ട എട്ട് പ്രധാന പദ്ധതികള്‍ക്കായി ഏഴുകോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു.

യാത്രക്കാരായി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് ഷീലോഡ്ജ് നിര്‍മിക്കുന്നതിന് മൂന്നരക്കോടി രൂപയും തൃക്കടീരി ഗ്രാമപഞ്ചായത്തിലെ കാക്കത്തോട് പാലം നിര്‍മാണത്തിനു ഒരുകോടി രൂപയുമാണ് അനുവദിച്ചത്.

കൂടാതെ ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ കച്ചേരിക്കുന്ന് പോലീസ് സ്റ്റേഷന്‍- ഐഡിയല്‍ കോളജ് റോഡില്‍ കാക്കാത്തോടിനുകുറുകെ പുതിയപാലം നിര്‍മാണം, വെള്ളിനേഴി ഗ്രാമപഞ്ചായത്തില്‍ മുതലമൂര്‍ഖന്‍കടവില്‍ തൂക്കുപാലം നിര്‍മ്മാണ പൂര്‍ത്തികരണം, നെല്ലായ കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടനിര്‍മാണം, വാണിയംകുളം കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടനിര്‍മാണം, ചളവറ മുണ്ടേക്കോട്ടുകുറിശ്ശി കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടനിര്‍മാണം, അനങ്ങനടി ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിടം നിര്‍മാണം എന്നീ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്.