കല്ലടിക്കോട്: സ്ഥിരം അപകടമേഖലയായ പനയംപാടത്ത് സർവകക്ഷിയോഗം വിളിച്ച് റോഡ് നിർമാണം പുനരാരംഭിക്കണമെന്ന് യുഡിഎഫ് കരിമ്പ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സിപിഎമ്മിന്‍റെ വികസനവിരുദ്ധ നയങ്ങളും അവരുടെ പ്രവർത്തികളും മറ്റുള്ളവർ അറിയാതിരിക്കുവാൻ വേണ്ടി പനയമ്പാടം റോഡിന്‍റെ കേടുപാടുകൾ തീർക്കാനുള്ള സംവിധാനം സിപിഎം തന്നെ ആട്ടിമറിക്കുകയും ചെയ്തു. എന്തൊക്കെ പണികൾ ആണ് നടത്തേണ്ടതെന്നും ഏതൊക്കെ രീതിയിൽ ചെയ്താലാണ് അവിടുത്തെ കാര്യങ്ങൾ വ്യക്തമായി നടപ്പാക്കാനാകുക എന്നറിയാതെ എംഎൽഎയെ വെച്ചുകൊണ്ട് ഉദ്ഘാടനം നടത്താൻ തീരുമാനിക്കുകയും അതിനെ യുഡിഎഫ് എതിർക്കുകയും ഉദ്ഘാടനം അല്ല വേണ്ടതെന്നും റോഡിന്‍റെ കൃത്യമായ പണികൾ നടത്തുകയാണ് വേണ്ടതെന്നും അതിനുശേഷം റോഡ് പണി തുടങ്ങിയാൽ മതി എന്ന് പറയുകയും ചെയ്തു.

അതിന്‍റെ അടിസ്ഥാനത്തിൽ ഉദ്ഘാടനം മാറ്റിവയ്ക്കുകയുമാണുണ്ടായത്. പഞ്ചായത്തിൽ സർവകക്ഷിയോഗം വിളിക്കുകയും യോഗത്തിലെ തീരുമാനം യുഡിഎഫ് എതിർക്കുകയും ചെയ്തു. എംപി, എംഎൽഎ, എൻജിനീയർ തുടങ്ങിയവരെ ഉൾപ്പെടുത്തി സർവകക്ഷിയോഗം വിളിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ മതി എന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.

റോഡ് നിർമാണം യുഡിഎഫ് എതിർത്തു എന്ന് പറയുന്നത് വാസ്തവവിരുദ്ധമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും യുഡിഎഫ് ചെയർമാൻ കെ.കെ. ചന്ദ്രൻ ആരോപിച്ചു.