Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
ചെരിപ്പിടാത്ത ഗ്രാമം
Wednesday, July 3, 2024 3:22 PM IST
കോട്ടൂർ സുനിൽ
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക്കുന്ന ആളുകൾ. ആധുനിക സാങ്കേതിക വിദ്യയൊക്കെ ഈ ഗ്രാമത്തിലുണ്ട്. പക്ഷേ ചെരിപ്പിന് മാത്രം അയിത്തം.
ചെരിപ്പിടാത്ത ഒരു ഗ്രാമം എന്ന് പുകൾപ്പെട്ട തമിഴ്നാട്ടിലെ വെള്ളഗവി എന്ന ഗ്രാമത്തിനാണ് ഈ പ്രത്യേകത. ഗ്രാമത്തിന്റെ അതിർത്തി വരെ പാദരക്ഷകൾ അണിയുകയും ഗ്രാമത്തിനുള്ളിൽ കയറുമ്പോൾ ചെരിപ്പ് അഴിച്ചുവയ്ക്കുകയും ചെയ്യുന്ന വിചിത്ര ആചാരമുള്ള വെള്ളഗവി ഇപ്പോൾ സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്.
കാലമെത്ര മുന്നോട്ട് പോയാലും കേൾക്കുമ്പോൾ വിശ്വസിക്കുവാൻ പ്രയാസം തോന്നുന്ന പല ആചാരങ്ങളും ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. തലമുറകളിലൂടെ കൈമാറി വന്ന ശീലങ്ങളും ആചാരങ്ങളും പുറമേ നിന്നു നോക്കുന്നവർക്ക് എല്ലായ്പ്പോഴും അമ്പരപ്പായിരിക്കും നൽകുക. അത്തരമൊരു ഗ്രാമത്തിന്റെ വിശേഷത്തിലൂടെ...
കൊടൈക്കനാലിന് അടുത്താണ് വെള്ളഗവി ഗ്രാമം. തമിഴ്നാട്ടിൽ മധുര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തനി തമിഴ്നാടൻ കാർഷിക ഗ്രാമമാണ് വെള്ളഗവി. വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയായി പ്രകൃതിയോട് ചേർന്നു ജീവിക്കുന്ന ഒരു നാടും നാട്ടുകാരുമാണ് ഇവിടെയുള്ളത്. നഗ്നപാദരായി മാത്രം നടക്കുന്ന ആളുകൾ ഉള്ള ഗ്രാമം എന്ന നിലയിലാണ് ഇവിടം വാർത്തകളിൽ ഇടം നേടുന്നത്.
തലമുറകളായി ഇവിടെ പാലിച്ചു വരുന്ന ഒരു ആചാരമാണിത്. ഗ്രാമത്തിനു വെളിയിൽ പോകുമ്പോൾ വീട്ടിൽ നിന്നു ഗ്രാമത്തിനു പുറത്തെത്തുന്നതു വരെ ചെരിപ്പ് കൈയിൽ സൂക്ഷിക്കുകയും അതിർത്തി കടന്നാൽ കാലിലിടുകയും ചെയ്യുകയാണ് ഇവിടുത്തെ ആചാരം. തിരികെ വരുമ്പോൾ അതിർത്തിയിൽ വച്ച് ചെരിപ്പൂരി കൈയിൽ പിടിച്ച് നഗ്നപാദരായാണ് ഗ്രാമത്തിനുള്ളിലേക്ക് കടക്കുന്നത്.
പാദ രക്ഷകൾ ഇടാത്തത് ഗ്രാമ ദേവതയ്ക്കായാണ് എന്നാണ് ഇവിടുള്ളവർ പറയുന്നത്.
എന്നുതൊട്ടാണ് ഇങ്ങനെയൊരു ആചാരം ഇവിടെ തുടങ്ങിയതെന്നു ചോദിച്ചാൽ കൃത്യമായ ഒരുത്തരമില്ല. നാലു തലമുറകൾക്കു മുൻപാണ് ഇവിടെ ഇങ്ങനെ ഒന്ന് തുടങ്ങിയതെന്നാണ് ഗ്രാമീണർ ഓർമിക്കുന്നത്. ഗ്രാമദേവതയോടുള്ള ആദരവ് പ്രകടിപ്പിക്കാനാണത്രെ ഗ്രാമത്തിലൂടെ നടക്കുമ്പോൾ അവർ പാദരക്ഷകൾ ഊരി വയ്ക്കുന്നത്.
ഒരു ക്ഷേത്രത്തിന്റെ ഭാഗം പോലെ വിശുദ്ധമായാണ് തദ്ദേശീയർ ഈ പ്രദേശത്തെ കാണുന്നത്. ഒരിക്കൽ മുത്തിയാളമ്മയോടുള്ള ആദരവായി ഇവിടെ കളിമണ്ണുകൊണ്ട് ഒരു വിഗ്രഹം സ്ഥാപിച്ചു. ആ സമയത്ത് ഇവിടെ എത്തിയ ഒരാൾ ചെരിപ്പുമായി ഗ്രാമത്തിനുള്ളിൽ പ്രവേശിച്ചു. കുറച്ച് നടന്നു കഴിഞ്ഞ് താഴെ വീണ അയാൾക്ക് കഠിനമായ പനി പിടിപെട്ടുവെന്നും മാസങ്ങളെടുത്തു അതിൽ നിന്നു രക്ഷപ്പെടുവാൻ എന്നും ഇവിടുത്തെ ഗ്രാമീണർ ഓർത്തെടുക്കുന്നു.
ഗ്രാമത്തിന്റെ ദേവതയായി ആരാധിക്കുന്നത് മുത്തിയാളമ്മയെയാണ്. ഈ ദേവിയോടുള്ള ഭക്തിയും ആദരവുമാണ് ചെരിപ്പ് അഴിച്ചു മാറ്റുന്നതിലൂടെ ഗ്രാമീണർ പ്രകടിപ്പിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ ഇത് നടപ്പാക്കുന്നു.
മുത്തിയാളമ്മയുടെ ശക്തിയാണ് തങ്ങളെ സംരക്ഷിക്കുന്നതെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. ഇവിടെ എത്തുന്നവരെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആചാരമെന്ന് ഇവർ പറഞ്ഞു മനസിലാക്കുവാൻ ശ്രമിക്കുമെങ്കിലും ആരെയും തങ്ങളുടെ ആചാരം പിന്തുടരണമെന്ന് നിർബന്ധിക്കാറില്ല.
കാനന പാതയാണിത്. കൊടുകയറ്റവും പാറക്കല്ലുകളും നിറഞ്ഞവ. എന്നാൽ ഇവിടെത്തെ നിവാസികൾക്ക് ഈ പാറക്കല്ലുകൾ ഒരു വിഷയമേ അല്ല. തോളിൽ കനത്ത ഭാരവും ചുമന്ന് ഇവർ ചെരിപ്പിടാതെ പാത താണ്ടും.
ഇവിടെ ഇപ്പോൾ ഏകദേശം 130 കുടുംബങ്ങളാണുള്ളത്. പുതിയ തലമുറയിൽ പെട്ടവർ പുറം നാടുകളിൽ ജോലിയും കുടുംബവുമായി കഴിയുകയാണ്. ഇവിടെ വരുമ്പോൾ അവർ ഇവിടുത്തെ ആചാരങ്ങളാണ് പിന്തുടരുന്നത്.
കുമളി - ദിണ്ടിഗൽ റോഡിലൂടെയാണ് ഈ റൂട്ട്. യാത്രക്കാർക്ക് പെരിയകുളത്ത് നിന്ന് കുമ്പക്കരയിലേക്ക് തിരിയാം. കുമ്പക്കരയിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. ദൂരം വെറും എട്ടു കിലോമീറ്ററാണ്. എന്നാൽ ഇത് മറികടക്കാൻ ആറു മണിക്കൂർ വരെ എടുത്തേക്കാം.
കൊടൈക്കനാൽ ഭാഗത്തുള്ള യാത്രക്കാർക്ക് വട്ടക്കനാലിൽ നിന്ന് കാൽനടയായി യാത്ര ആരംഭിക്കാം. ഇത് ആറു കിലോമീറ്റർ ദൂരമാണ്, നാലു മണിക്കൂറെടുക്കും. ഒരു വാൻ സന്ദർശകരെ തമിഴ്നാട് ഗ്രാമങ്ങളിലൂടെ കുള്ളൻ മാങ്ങകൾ വളരുന്ന തോട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഇവിടെ നിന്നു കൊടൈ മലനിരകളുടെ താഴ്വരകളിലേക്ക് നടന്നു പോകണം. കുത്തനെയുള്ള കുന്നുകളും കൊടും കാടുകളും യാത്രക്കാർക്ക് മുന്നിൽ കിടക്കുന്നു.
ഒരു സമയം ഒരാൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന പാത വളരെ ഇടുങ്ങിയതാണ്. കയറ്റം കുത്തനെയുള്ളതാണ്, ഇരുവശത്തും നാരങ്ങകൾ സമൃദ്ധമായി വളരുന്നു. ഇടുങ്ങിയ പാതയുടെ ഇരുവശങ്ങളിലുമായി ആഴത്തിലുള്ള കുഴികൾ.
വന്യജീവികളുടെ ശബ്ദങ്ങൾ സഞ്ചാരികളെ സ്വാഗതം ചെയ്യും. പാതയുടെ വശങ്ങളിൽ ചെറിയ ആരാധനാലയങ്ങൾ കാണാം. കുത്തനെയുള്ള കയറ്റങ്ങൾ സന്ദർശകർക്ക് ക്ഷീണമുണ്ടാക്കും. അത് തടയാൻ കാട്ടുരവികളും ചോലകളും ധാരാളം. വഴിയിലെ കാട്ടരുവികളിൽ നിന്ന് ശുദ്ധവുമായ വെള്ളം കുടിച്ച് ദാഹം ശമിപ്പിക്കാം.
വലിയ ഉരുളൻ കല്ലുകൾ കൊണ്ട് പൊതിഞ്ഞ പാതയിലൂടെ ഭാരമേറിയ ഭാരങ്ങൾ ചുമന്നാണ് പ്രദേശവാസികൾ ഇവിടെ എത്തുന്നത്. വൈദ്യുതിയും മൊബൈൽഫോണുകളും ഇവിടെയുണ്ട്. പക്ഷേ ചെരിപ്പ് മാത്രം അന്യം.
17-ഉം 18-ഉം നൂറ്റാണ്ടുകളിൽ (ദക്ഷിണേന്ത്യയുടെ ഭൂരിഭാഗവും വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.) രാജാക്കന്മാരാൽ ചൂഷണം ചെയ്യപ്പെട്ട സമതലപ്രദേശങ്ങളിൽ നിന്നുള്ള ഗ്രാമീണർ മലനിരകളിൽ അഭയം തേടിയതായി പറയപ്പെടുന്നു.
കോളറ പൊട്ടിപ്പുറപ്പെടുന്നത് വരെ ജനസംഖ്യ വർധിച്ചുകൊണ്ടിരുന്നു, ഇത് ഈ ആദ്യകാല നിവാസികളെ മറ്റൊരു സ്ഥലം കണ്ടെത്താൻ നിർബന്ധിതരാക്കി. ക്യഷി തന്നെയാണ് ഇവരുടെ തൊഴിൽ. നെല്ലും പച്ചക്കറികളും വാഴതോട്ടങ്ങളും ഇവിടുണ്ട്. രാസവളം ചേർക്കാതെയാണ് ഇവർ ക്യഷി ചെയ്യുന്നത്. ഇവിടെ എത്തിച്ചേരാൻ കൊടൈക്കനാൽ വനം ഓഫീസുമായി ബന്ധപ്പെടണം. ഇവിടേക്ക് ട്രക്കിംഗ് ഉൾപ്പടെ അവർ നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുടകിലെ "അപകടകരമായ' തര്‍ജമ തമാശകള്‍
ഭാഷാ വ്യത്യാസം എന്നും മനുഷ്യര്‍ക്ക് തമാശയും തലവേദനയും ഉണ്ടാക്കുന്ന ഒന്നാണല്ലൊ. ഒരു ഭാഷയിലെ വാക്കിന് മറ്റൊരു ഭാഷയില്‍
വധുവിനെ കണ്ടെത്താൻ സഹായിക്കണം..!ജനസന്പർക്ക പരിപാടിയിൽ അപേക്ഷയുമായി യുവാവ്
അയൽസംസ്ഥാനമായ കർണാടകയിൽ പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ അനവധി യുവാക്കളുണ്ട്. കൃഷി ജീവനോപാധിയാ
"ഫാനായി പിറക്കേണ്ടിയിരുന്നവന്'; വട്ടംചുറ്റിച്ച് സിസിടിവി
ഇക്കാലത്ത് സിസിടിവിയില്ലാത്ത പൊതു ഇടങ്ങള്‍ നന്നേ കുറവാണ്. ഒരുപരിധിവരെ കുറ്റകൃത്യങ്ങളില്‍ നിന്നും ആളുകളെ പിന്തിരിപ്
കല്യാണമാണ്, വന്നാല്‍ പണവുമായി പോകാമെ; ഒരു "ചൈനീസ് അംബാനി'യുടെ ചെയ്തികള്‍
കല്യാണം ഒരു സംഭവമാണല്ലൊ. പലരും കാശ് കടം വാങ്ങി അത് പൊടിപൊടിക്കും. കല്യാണങ്ങളിലെ ആര്‍ഭാടത്തിലല്ല മറിച്ച് ഒന്നുചേരുന്
മുതലാളി നിങ്ങളുടെ മോഷണവിരുദ്ധ സംവിധാനം മെച്ചപ്പെടുത്തണം; "നല്ലവനായ'കള്ളന് വൈറല്‍
കള്ളന്മാര് വലിയ തലവേദനയാണല്ലൊ. നമ്മള് സമ്പാദിച്ചുവയ്ക്കുന്നതൊക്കെ കവര്‍ന്നുകൊണ്ട് പോകുന്ന ഇവരെ ആരും ആശങ്കയോടെ
വിശപ്പകറ്റാന്‍ നല്ല സാമ്പാറിനൊപ്പം "പെന്ഗ്വിന്';ഒരു ജപ്പാന് കൗതുകം
നമ്മളൊരു ദോശ വട്ടത്തില്‍ ചുടാന്തന്നെ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. പലപ്പോഴും അടുക്കള പലര്‍ക്കും ബാലികേറാ മലയായി മ
എണ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്വൊക്കേഷന് ചടങ്ങ്; 105 -ാം വയസില്‍ എംഎ ബിരുദം...
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണല്ലൊ. പലരും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം ക
മൈലുകള്‍ക്കും മാസങ്ങള്‍ക്കും അകലെയുള്ള ഇരട്ടക്കുട്ടികള്‍
ഇരട്ടക്കുട്ടികള്‍ എല്ലാവര്ക്കും വലിയ കൗതുകമാണല്ലൊ. എന്നാല്‍ അമേരിക്കയിലുള്ള ഒരു യുവതി ജന്മം നല്കിയ ഇരട്ടകള്‍ ആള
പ്രകൃതിസ്നേഹി വക നട്ടാൽ മുളയ്ക്കുന്ന വിസിറ്റിംഗ് കാർഡ്
വിസിറ്റിംഗ് കാർഡ് ലഭിച്ചാൽ പോക്കറ്റിലോ പഴ്സിലോ സൂക്ഷിച്ചുവയ്ക്കുകയാണു പതിവ്. എന്നാൽ മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ
"ഞങ്ങള്‍ക്ക് വലിയ ഹൃദയങ്ങളുണ്ട്'; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍
ആളുകള്‍ എന്തെല്ലാം കാര്യങ്ങളിലാണ് ലോക റിക്കാര്‍ഡ് ഇടുക എന്ന് ചിന്തിക്കാനെ കഴിയില്ല. ചിലര്‍ ജന്മസിദ്ധമായ പ്രത്യേകതകള
നിഗൂഢമായ നീല ജലാശയം; ഞെട്ടി നാട്ടുകാർ
വെളളം എന്നാല്‍ സാധാരണ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് നിറരഹിതമായ ഒരു ഒഴുക്കായിരിക്കുമല്ലൊ. അതിപ്പോള്‍ കിണറ്റില
മത്സ്യഭീമൻ വലയിൽ കുടുങ്ങി തൂക്കം 125 കിലോഗ്രാം
ഒരു ടണ്ണിലധികം തൂക്കമുള്ള മീനിനെ പിടികൂടിയതിലൂടെ നാട്ടിൽ താരങ്ങളായിരിക്കുകയാണു ബിഹാറില്‍നിന്നുള്ള രണ്ടു മത്സ്യത്ത
കൗതുകകരം; "മൈക്രോവേവ് മെയിൽബോക്സ്' ഒരുക്കി യുഎസ് വനിത
ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയിരിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. പ്ര
"മുമ്പെങ്ങുമില്ലാത്തവിധം പ്രപഞ്ചം അനുഭവിക്കുക'; ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി ഫില്‍ട്ടര്‍ പുറത്തിറക്കി നാസ
ഉപയോക്താക്കള്‍ക്ക് പ്രപഞ്ച വിസ്മയങ്ങള്‍ അനുഭവിക്കാന്‍ നാസ ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടര്‍ പുറത്തിറക്കി. സൂര്യനും നക്ഷത്രങ
ആരെയും കൊതിപ്പിക്കുന്ന "ചോക്ലേറ്റ് ഫ്ലൈറ്റ്'; സന്തോഷം പങ്കിട്ടു ഖത്തര്‍ എയര്‍വേയ്സ്
ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അതുപോലെ ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാ
പത്തില്‍ പത്തുതവണ പൊട്ടി; പക്ഷെ ഒടുവില്‍ നാട്ടുകാര്‍ ഞെട്ടി, കൊട്ടി...
"വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ വെയ്പ്പ്. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസത്തില്‍ കുട്ടികളുടെ ആദ്യനിര്ണായക ഘ
രണ്ടുപേർക്കു മാത്രം കിടക്കാവുന്ന ജയിൽ, എന്നിട്ടും കാലി
പരിധിയിലധികം തടവുകാരാണു ലോകത്തെ മിക്ക ജയിലുകളിലും കഴിയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നായ തിഹാർ ജ
മഴ പെയ്യാന്‍ ഡോറെമോണും ഹലോ കിറ്റിയും വേണമത്രെ; തായ്ലന്ഡുകാരുടെ വേറിട്ട പ്രാര്‍ഥന
കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട രണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണല്ലൊ ഡോറെമോണും ഹലോ കിറ്റിയും. ലോകമെമ്പാടുമുള്ള കുട്
അക്കൗണ്ടിൽ100 കോടി ദിർഹം! ഞെട്ടിത്തരിച്ച് പ്രവാസി
ദുബായിയിൽ 15വർഷമായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് യാസിറിന്റെ അക്കൗണ്ടില്‍ ഒറ്റദിവസം എത്തിയത് നൂറ്കോടി
വീട്ടുമുറ്റത്ത് സഹസ്രദളപത്മം വിരിഞ്ഞു
താമര എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാൽ ആയിരം ഇതളുകൾ ഉള്ള താമര കണ്ടിട്ടുണ്ടാകുമോ? സാധ്യത കുറവാണ്. സഹസ്രദള പത്മം എന്ന
കുടകിലെ "അപകടകരമായ' തര്‍ജമ തമാശകള്‍
ഭാഷാ വ്യത്യാസം എന്നും മനുഷ്യര്‍ക്ക് തമാശയും തലവേദനയും ഉണ്ടാക്കുന്ന ഒന്നാണല്ലൊ. ഒരു ഭാഷയിലെ വാക്കിന് മറ്റൊരു ഭാഷയില്‍
വധുവിനെ കണ്ടെത്താൻ സഹായിക്കണം..!ജനസന്പർക്ക പരിപാടിയിൽ അപേക്ഷയുമായി യുവാവ്
അയൽസംസ്ഥാനമായ കർണാടകയിൽ പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ അനവധി യുവാക്കളുണ്ട്. കൃഷി ജീവനോപാധിയാ
"ഫാനായി പിറക്കേണ്ടിയിരുന്നവന്'; വട്ടംചുറ്റിച്ച് സിസിടിവി
ഇക്കാലത്ത് സിസിടിവിയില്ലാത്ത പൊതു ഇടങ്ങള്‍ നന്നേ കുറവാണ്. ഒരുപരിധിവരെ കുറ്റകൃത്യങ്ങളില്‍ നിന്നും ആളുകളെ പിന്തിരിപ്
കല്യാണമാണ്, വന്നാല്‍ പണവുമായി പോകാമെ; ഒരു "ചൈനീസ് അംബാനി'യുടെ ചെയ്തികള്‍
കല്യാണം ഒരു സംഭവമാണല്ലൊ. പലരും കാശ് കടം വാങ്ങി അത് പൊടിപൊടിക്കും. കല്യാണങ്ങളിലെ ആര്‍ഭാടത്തിലല്ല മറിച്ച് ഒന്നുചേരുന്
മുതലാളി നിങ്ങളുടെ മോഷണവിരുദ്ധ സംവിധാനം മെച്ചപ്പെടുത്തണം; "നല്ലവനായ'കള്ളന് വൈറല്‍
കള്ളന്മാര് വലിയ തലവേദനയാണല്ലൊ. നമ്മള് സമ്പാദിച്ചുവയ്ക്കുന്നതൊക്കെ കവര്‍ന്നുകൊണ്ട് പോകുന്ന ഇവരെ ആരും ആശങ്കയോടെ
വിശപ്പകറ്റാന്‍ നല്ല സാമ്പാറിനൊപ്പം "പെന്ഗ്വിന്';ഒരു ജപ്പാന് കൗതുകം
നമ്മളൊരു ദോശ വട്ടത്തില്‍ ചുടാന്തന്നെ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. പലപ്പോഴും അടുക്കള പലര്‍ക്കും ബാലികേറാ മലയായി മ
എണ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം കോണ്വൊക്കേഷന് ചടങ്ങ്; 105 -ാം വയസില്‍ എംഎ ബിരുദം...
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണല്ലൊ. പലരും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം ക
മൈലുകള്‍ക്കും മാസങ്ങള്‍ക്കും അകലെയുള്ള ഇരട്ടക്കുട്ടികള്‍
ഇരട്ടക്കുട്ടികള്‍ എല്ലാവര്ക്കും വലിയ കൗതുകമാണല്ലൊ. എന്നാല്‍ അമേരിക്കയിലുള്ള ഒരു യുവതി ജന്മം നല്കിയ ഇരട്ടകള്‍ ആള
പ്രകൃതിസ്നേഹി വക നട്ടാൽ മുളയ്ക്കുന്ന വിസിറ്റിംഗ് കാർഡ്
വിസിറ്റിംഗ് കാർഡ് ലഭിച്ചാൽ പോക്കറ്റിലോ പഴ്സിലോ സൂക്ഷിച്ചുവയ്ക്കുകയാണു പതിവ്. എന്നാൽ മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ
"ഞങ്ങള്‍ക്ക് വലിയ ഹൃദയങ്ങളുണ്ട്'; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍
ആളുകള്‍ എന്തെല്ലാം കാര്യങ്ങളിലാണ് ലോക റിക്കാര്‍ഡ് ഇടുക എന്ന് ചിന്തിക്കാനെ കഴിയില്ല. ചിലര്‍ ജന്മസിദ്ധമായ പ്രത്യേകതകള
നിഗൂഢമായ നീല ജലാശയം; ഞെട്ടി നാട്ടുകാർ
വെളളം എന്നാല്‍ സാധാരണ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് നിറരഹിതമായ ഒരു ഒഴുക്കായിരിക്കുമല്ലൊ. അതിപ്പോള്‍ കിണറ്റില
മത്സ്യഭീമൻ വലയിൽ കുടുങ്ങി തൂക്കം 125 കിലോഗ്രാം
ഒരു ടണ്ണിലധികം തൂക്കമുള്ള മീനിനെ പിടികൂടിയതിലൂടെ നാട്ടിൽ താരങ്ങളായിരിക്കുകയാണു ബിഹാറില്‍നിന്നുള്ള രണ്ടു മത്സ്യത്ത
കൗതുകകരം; "മൈക്രോവേവ് മെയിൽബോക്സ്' ഒരുക്കി യുഎസ് വനിത
ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയിരിക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. പ്ര
"മുമ്പെങ്ങുമില്ലാത്തവിധം പ്രപഞ്ചം അനുഭവിക്കുക'; ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായി ഫില്‍ട്ടര്‍ പുറത്തിറക്കി നാസ
ഉപയോക്താക്കള്‍ക്ക് പ്രപഞ്ച വിസ്മയങ്ങള്‍ അനുഭവിക്കാന്‍ നാസ ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടര്‍ പുറത്തിറക്കി. സൂര്യനും നക്ഷത്രങ
ആരെയും കൊതിപ്പിക്കുന്ന "ചോക്ലേറ്റ് ഫ്ലൈറ്റ്'; സന്തോഷം പങ്കിട്ടു ഖത്തര്‍ എയര്‍വേയ്സ്
ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അതുപോലെ ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാ
പത്തില്‍ പത്തുതവണ പൊട്ടി; പക്ഷെ ഒടുവില്‍ നാട്ടുകാര്‍ ഞെട്ടി, കൊട്ടി...
"വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലൊ വെയ്പ്പ്. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസത്തില്‍ കുട്ടികളുടെ ആദ്യനിര്ണായക ഘ
രണ്ടുപേർക്കു മാത്രം കിടക്കാവുന്ന ജയിൽ, എന്നിട്ടും കാലി
പരിധിയിലധികം തടവുകാരാണു ലോകത്തെ മിക്ക ജയിലുകളിലും കഴിയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നായ തിഹാർ ജ
മഴ പെയ്യാന്‍ ഡോറെമോണും ഹലോ കിറ്റിയും വേണമത്രെ; തായ്ലന്ഡുകാരുടെ വേറിട്ട പ്രാര്‍ഥന
കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട രണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണല്ലൊ ഡോറെമോണും ഹലോ കിറ്റിയും. ലോകമെമ്പാടുമുള്ള കുട്
അക്കൗണ്ടിൽ100 കോടി ദിർഹം! ഞെട്ടിത്തരിച്ച് പ്രവാസി
ദുബായിയിൽ 15വർഷമായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ മുഹമ്മദ് യാസിറിന്റെ അക്കൗണ്ടില്‍ ഒറ്റദിവസം എത്തിയത് നൂറ്കോടി
വീട്ടുമുറ്റത്ത് സഹസ്രദളപത്മം വിരിഞ്ഞു
താമര എല്ലാവരും കണ്ടിട്ടുണ്ടാവും. എന്നാൽ ആയിരം ഇതളുകൾ ഉള്ള താമര കണ്ടിട്ടുണ്ടാകുമോ? സാധ്യത കുറവാണ്. സഹസ്രദള പത്മം എന്ന
എത്യോപ്യയിലെ കല്യാണപ്പരീക്ഷ; കാളകൾക്കു മുകളിലൂടെ ഓടിയാൽ പെണ്ണു കിട്ടും!
വിവാഹവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾക്കിടയിൽ വിചിത്രമായ ആചാരങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ ബന്ന ഗോത്രത്തിലെ
ഞെട്ടിച്ച് കാലുള്ള പാമ്പ്! തട്ടിപ്പെന്ന് നെറ്റിസണ്
പാമ്പ് കാലുകള്‍ ഇല്ലാത്ത ഒരു ജീവിയാണല്ലൊ. നിലത്തൂടെ ഇഴഞ്ഞുനീങ്ങുന്ന ഈ ജീവിയെ ഭയത്തോടെയാണ് മിക്കവാരും കാണാറുള്ളത്. അ
വീടിനുള്ളിൽ ഒരു "ജയിൽമുറി'കൂടി ആയാലോ...!
വീടിനുള്ളിൽ ഒരു ജയിൽമുറി ഉള്ളതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതിൽ അപാകത ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയിലെ
"കിടക്കും മുമ്പ് ഇരിക്കാന്‍ അവസരം'; ശവപ്പെട്ടി-തീം കസേര റെഡി
"ശവപ്പെട്ടി' എന്നത് പലരും ഒരു ഭീതിയോടെയണല്ലൊ കാണാറ്. കാരണം ഇത് മരണവുമായി ബന്ധപ്പെട്ട ഒന്നാണല്ലൊ. എന്നിരുന്നാലും വേണ
മിസോറാം പ്രൈമറി സ്കൂളിന്റെ "ഇരട്ടത്തിളക്കം'
ഇരട്ടക്കുട്ടികള്‍ എന്നത് വീട്ടുകാര്‍ക്ക് ആനന്ദവും നാട്ടുകാര്‍ക്ക് കൗതുകവും നല്കുന്ന ഒന്നാണല്ലൊ. അതിപ്പോള്‍ ഏത് കാലത
മുപ്പത്തിനാലാം വയസില്‍ മുത്തശ്ശി; ചര്‍ച്ചയായി ഈ സിംഗപ്പുരുകാരി
നമ്മുടെ നാട്ടിലൊക്കെ സാധാരണ ഒരാള്‍ മുത്തശ്ശി ആവുക എന്നത് മിക്കപ്പോഴും അമ്പതിന് മുകളില്‍ പ്രായം ഉള്ളപ്പോഴാകും. സാഹചര്യ
വിമാനത്തില്‍നിന്ന് ഐസ്കട്ട വീണ് ആട് ചത്തു; പരാതിയുമായി അമേരിക്കക്കാരി
വിമാനത്തിൽനിന്ന് ഐസ്കട്ട വീണ് ആട് ചത്തെന്ന പരാതിയുമായി അമേരിക്കക്കാരി. കഴിഞ്ഞദിവസം അമേരിക്കയിലെ യൂട്ടായിൽ കാസിഡി ല
ചൈനീസ് കലാകാരന് തീര്‍ത്ത "സ്വര്‍ഗത്തിലേക്കുള്ള പടിക്കെട്ടുകള്‍'
കലാകാരന്മാര് നമ്മളെ അവരുടെ കഴിവുകള്‍ നിമിത്തം വിസ്മയിപ്പിക്കും. സമൂഹ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ നിരവധി വേറി
പരമ്പരാഗത രീതിയില്‍ വാഴക്കുല പഴുപ്പിക്കുന്ന കാഴ്ച; ശ്രദ്ധ നേടുന്നു
"ചേട്ടാ ഒരു കിലോ പഴം' എന്ന വാചകം പറയാത്തവര്‍ കുറവായിരിക്കുമല്ലൊ. പുട്ടും പഴവുമൊക്കെ ആഹാരമാക്കാന്‍ ആഗ്രഹിക്കാത്തവരും
ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്തൊരു റിക്കാര്‍ഡ് നേട്ടം
ആളുകള്‍ പലതരം കാര്യങ്ങളാല്‍ റിക്കാര്‍ഡുകള്‍ കുറിക്കാറുണ്ടല്ലൊ. ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ കുറിക്കപ്പെടുന്ന ഇത്തരം
Latest News
പോര്‍ച്ചുഗല്‍ പുറത്ത്: ഫ്രാൻസ് സെമിയിൽ
ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടറിൽനിന്നു പണം മോഷ്ടിച്ചു
കാപ്പാ കേസ് പ്രതിക്ക് സിപിഎമ്മിൽ അംഗത്വം; സമ്മേളനം ഉദ്ഘാടനം ചെയ്ത് വീണാ ജോർജ്
റേഷൻ വ്യാപാരികൾ പണിമുടക്കിൽ നിന്നും പിൻമാറണം: മന്ത്രി അനിൽ
പാലക്കാട് നിങ്ങളെനിക്ക് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങെടുക്കും: സുരേഷ് ഗോപി
Latest News
പോര്‍ച്ചുഗല്‍ പുറത്ത്: ഫ്രാൻസ് സെമിയിൽ
ക്ഷേത്രത്തിലെത്തിയ യുവതിയുടെ സ്കൂട്ടറിൽനിന്നു പണം മോഷ്ടിച്ചു
കാപ്പാ കേസ് പ്രതിക്ക് സിപിഎമ്മിൽ അംഗത്വം; സമ്മേളനം ഉദ്ഘാടനം ചെയ്ത് വീണാ ജോർജ്
റേഷൻ വ്യാപാരികൾ പണിമുടക്കിൽ നിന്നും പിൻമാറണം: മന്ത്രി അനിൽ
പാലക്കാട് നിങ്ങളെനിക്ക് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങെടുക്കും: സുരേഷ് ഗോപി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top