കുമരകം അപകടം: മരിച്ചവരിൽ ഒരാൾ മലയാളി
Tuesday, September 24, 2024 7:09 AM IST
കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് മറിഞ്ഞ് മരിച്ചവരിൽ ഒരാൾ മലയാളി. കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) ആണ് മരിച്ചത്.

കൈപ്പുഴമുട്ട് പാലത്തിനു സമീപമുണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശിനിയും മരിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 8.45 നായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിന്‍റെ ഇടതുവശത്തെ സർവീസ് റോഡ് വഴി നേരെ ആറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കാർ കണ്ടെത്തിയത്. ചെളി നിറഞ്ഞ നിലയിലായിരുന്നു കാർ.

ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.