ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ; കാര്യവട്ടത്തെ നടപടികളിൽ രാഷ്ട്രീയ വിവേചനമില്ലെന്ന് മുഖ്യമന്ത്രി
Thursday, July 4, 2024 11:30 AM IST
തിരുവനന്തപുരം: കാര്യവട്ടം കാന്പസിലെ ഹോസ്റ്റലില്‍ പുറത്തുനിന്ന് ഒരാള്‍ പ്രവേശിച്ചതാണ് തര്‍ക്കത്തിനാണ് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടെയെടുത്ത നടപടികളിൽ ഒരു രാഷ്ട്രീയ വിവേചനവും കാട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാര്യവട്ടം കാമ്പസില്‍ കെഎസ്‌യു നേതാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാന്പസിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. കെഎസ്‌യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ. എസ്എഫ്‌ഐക്കാര്‍ ആയതുകൊണ്ട് മാത്രം 35 പേര്‍ കൊല്ലപ്പെട്ടു. കെഎസ്‌യുവിന് ഇത്തരം ചരിത്രം പറയാനുണ്ടോയെന്നും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചു.

എകെജി സെന്‍റർ ആക്രമണവും വയനാട് ഡിസിസി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതും ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. നവകേരളാ വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. താന്‍ കണ്ട കാര്യം അന്നും പറഞ്ഞു, ഇന്നും പറഞ്ഞും നാളെയും പറയും.

പ്രതിപക്ഷത്തിന് വേണ്ടി മാധ്യമങ്ങള്‍ ബഹളം വച്ചത് കൊണ്ട് വസ്തുത വസ്തുതയല്ലാതാവില്ല. മാധ്യമവേട്ടയില്‍ തകര്‍ന്നുപോകുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എസ്എഫ്‌ഐയുടെ അതിക്രമങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രിയുടെ രാഷ്ട്രീയസംരക്ഷണമാണെന്ന് നോട്ടീസ് അവതരിപ്പിച്ച എം.വിന്‍സന്‍റ് എംഎല്‍എ പറഞ്ഞു. എല്ലാ കോളജിലും എസ്എഫ്‌ഐയുടെ ഇടിമുറിയുണ്ടെന്നും എംഎല്‍എ ആരോപിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.