ഓണ്‍ലൈൻ ഗെയിം; 1410 വെബ്സൈറ്റുകൾ റദ്ദാക്കിയതായി കേന്ദ്രം
ഓണ്‍ലൈൻ ഗെയിം; 1410 വെബ്സൈറ്റുകൾ  റദ്ദാക്കിയതായി കേന്ദ്രം
Thursday, March 27, 2025 2:49 AM IST
ന്യൂഡൽഹി: ഓണ്‍ലൈൻ ഗെയിമുകളുടെ അപകടങ്ങൾ കണക്കിലെടുത്ത് 1410 ഗെയിമിംഗ് വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തതായി കേന്ദ്രസർക്കാർ.

ഓണ്‍ലൈൻ ഗെയിമിംഗും വാതുവയ്പും സംസ്ഥാന പട്ടികയിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാന നിയമസഭയ്ക്കു മാത്രമേ ഇവ നിരോധിക്കുന്നതിനോ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോ സാധിക്കുവെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കി.

ഭരണഘടനപ്രകാരം വാതുവയ്പും ചൂതാട്ടവും സംസ്ഥാന ലിസ്റ്റിലെ 34-ാം എൻട്രിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ നിരോധിക്കുന്നതിനും എന്തെങ്കിലും നിയമനിർമാണം നടത്തുന്നതിനും സംസ്ഥാനങ്ങൾക്കു മാത്രമേ അധികാരമുള്ളൂ.


ചില സംസ്ഥാനങ്ങൾ അതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിഷയത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 112 പ്രകാരം നടപടിയെടുക്കാൻ സാധിക്കും.

വിദ്യാർഥികളുടെ ഭാവി തകർക്കുന്ന തരത്തിലുള്ള ഗെയിമിംഗിന്‍റെ അപകടങ്ങളെക്കുറിച്ച് വിദ്യാഭ്യാസമന്ത്രാലയവും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാർ ലോക്സഭയിലെ ചോദ്യോത്തര വേളയിലാണു വിഷയം അവതരിപ്പിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.