തിരുവനന്തപുരം: പോലീസ് അസോസിയേഷൻ യോഗത്തിൽ എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേ വിമർശനം. സമാന്തര ഇന്‍റലിജൻസ് ഉണ്ടാക്കി അജിത്ത് കുമാർ പോലീസുകാരെ നിരീക്ഷിക്കുന്നതായാണ് വിമർശനം.

എസ്പിമാർക്ക് മുകളിൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നു. ഇതിന്‍റെ ഭാരം പോലീസുകരിലേക്കും എത്തുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു.

അതേസമയം എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് വേദി പങ്കിടും.

കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. അതേസമയം, മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബും പരിപാടിയിൽ പങ്കെടുക്കും.