തിരുവനന്തപുരം: മുകേഷ് രാജിവയ്ക്കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതാണ് ഉചിതമായ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎമ്മാണെന്ന് സതീശന്‍ പ്രതികരിച്ചു.

മുകേഷിനെതിരേ നിരവധി പരാതികളാണ് പുറത്തുവരുന്നത്. എന്നിട്ടും പാര്‍ട്ടി പൂര്‍ണ സംരക്ഷണം കൊടുക്കുകയാണ്. സിപിഐ മുകേഷിന്‍റെ രാജി ആവശ്യപ്പെട്ടിട്ട് പോലും ഇതിന് തയാറാകുന്നില്ല. എന്ത് സന്ദേശമാണ് സിപിഎം ഇതിലൂടെ നല്‍കുന്നതെന്ന് സതീശന്‍ ചോദിച്ചു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേ ആരോപണമുയര്‍ന്നപ്പോള്‍ അവര്‍ക്കെതിരേ പാര്‍ട്ടി നടപടിയെടുത്തു. എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ ആരോപണത്തിന് ഒരു മറുവശമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി. സോളാര്‍ കേസില്‍ ആരോപണം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്ന് പോലും പറഞ്ഞവരാണ് സിപിഎമ്മെന്നും സതീശന്‍ വിമര്‍ശിച്ചു.

സിനിമാ നയരൂപീകരണ സമിതിയിലും മുകേഷ് അംഗമാണ്. ഹേമാ കമ്മിറ്റി പഠിച്ചിട്ടാണ് സമിതി റിപ്പോര്‍ട്ട് കൊടുക്കേണ്ടത്. സമിതിയിലെ മുകേഷ് അടക്കമുള്ള ഈ ആളുകള്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോയെന്നും സതീശന്‍ ചോദിച്ചു.