ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
Thursday, April 25, 2024 1:43 AM IST
തൃശൂര്‍: ബിജെപിയില്‍ ചേരാന്‍ തൃശൂരിലെത്തിയ സിപിഎം നേതാവ് ആരാണെന്നുള്ള ചര്‍ച്ച സജീവമാകുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മത്സരിക്കുന്ന തൃശൂര്‍ക്കാരിയായ ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് സിപിഎമ്മിലെ ഒരു മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേരാന്‍ തൃശൂര്‍ രാമനിലയത്തില്‍ തന്‍റെ മുറിയില്‍ വന്നു ചര്‍ച്ച നടത്തിയെന്നു വ്യക്തമാക്കിയത്.

ദല്ലാള്‍ നന്ദകുമാര്‍ മുഖേനയാണ് ചർച്ച നടത്തിയതെന്നും ആരാണെന്ന കാര്യം നന്ദകുമാര്‍ പറഞ്ഞില്ലെങ്കില്‍ മൂന്നുദിവസം കഴിഞ്ഞ് താന്‍ വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു. ഈ നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ കോടികള്‍ കേന്ദ്ര നേതാക്കളോടു നന്ദകുമാര്‍ ആവശ്യപ്പെട്ടതായും പറയുന്നുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യാത്ര നടത്തുന്നതിനിടയിലാണ് ഈ ചര്‍ച്ചകള്‍ നടന്നതെന്നും സൂചിപ്പിച്ചിരുന്നു. സിപിഎം സെക്രട്ടറി യാത്ര നടത്തുമ്പോള്‍ ഒരു പ്രമുഖ നേതാവ് വിട്ടുനിന്നതു സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇദ്ദേഹം ഈ സമയത്തുതന്നെ ദല്ലാള്‍ നന്ദകുമാറിന്‍റെ വീട്ടില്‍ പോയതും ചര്‍ച്ചയായിരുന്നു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഇത്തരത്തില്‍ ബിജെപിയില്‍ ചേരാന്‍ തയാറാകുമോ എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരും മറ്റുള്ളവരും ചോദിക്കുന്നത്. പാര്‍ട്ടിയുമായി ചില അസ്വാരസ്യങ്ങള്‍ ഉള്ളതിനാലാണ് അന്ന് ഈ നേതാവ് ജാഥയില്‍നിന്നു വിട്ടുനിന്നത്. പിന്നീട് ജാഥയില്‍ പങ്കെടുക്കുകയും ചെയ്തു.


മുഖ്യമന്ത്രി പിണറായിയുമായി ഏറെ അടുപ്പമുള്ള നേതാവ് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ബിജെപിയിലേക്കുള്ള പ്രവേശനം വേണ്ടെന്നു വച്ചതെന്നും പറയുന്നുണ്ട്. സംഭവം ശരിയാണോ എന്നറിയാന്‍ ശോഭ സുരേന്ദ്രന്‍ പറയുന്ന ദിവസം രാമനിലയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും.

പക്ഷേ, ദൃശ്യങ്ങള്‍ ആരു ചോദിച്ചാലും കൊടുക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദേശം. അതിനാല്‍ തെളിവുകള്‍ ഇപ്പോള്‍തന്നെ നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ടാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

ശോഭ സുരേന്ദ്രന്‍റെ ആരോപണവും ‌അന്നത്തെ ഈ നേതാവിന്‍റെ നീക്കങ്ങളും ചേര്‍ത്തു പരിശോധിച്ചാല്‍ അങ്ങനെയൊക്കെ നടക്കാന്‍ സാധ്യതയുണ്ടാകുമെന്നു കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. അന്നു പ്രമുഖ നേതാവ് തൃശൂരിലുണ്ടായിരുന്നുവെന്നതു യാഥാർഥ‍്യമാണ്.

ഇതിനിടെ ശോഭ സുരേന്ദ്രനു പത്തുലക്ഷം നല്‍കിയെന്നതു സത്യമായിരിക്കയാണിപ്പോള്‍. പണം വാങ്ങിയതു മറയ്ക്കാനാണ് സ്ഥലക്കച്ചവടത്തിന്‍റെ പേരിലാക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മില്‍ പല രീതിയില്‍ അന്തര്‍ധാരയുണ്ടെന്നു തെളിയിക്കുന്ന സംഭവങ്ങള്‍ അടുത്ത ദിവസങ്ങളില്‍തന്നെ പുറത്തുവരുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.