Letters
പഴകിയ ഭക്ഷണം തീറ്റുന്നവർ
പഴകിയ ഭക്ഷണം തീറ്റുന്നവർ
Tuesday, June 25, 2024 12:15 AM IST
പഴകിയ ഭക്ഷണം പി‌ടിച്ചെ‌ടുത്തു എന്നുള്ള വാർത്തകൾ ഇന്നു സാധാരണമായിരിക്കുന്നു. ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം കഴിച്ച് മരിച്ചാലും ഇവിടെ ആർക്കും ഒന്നുമില്ല. നിയമങ്ങൾക്ക് വില കല്പിക്കുന്നില്ല.

നല്ല ഭക്ഷണം നൽകുന്നവരും ധാരാളമുണ്ട്. യാത്രാവേളകളിൽ ഭക്ഷണം ഹോട്ടലുകളിൽനിന്നു മാത്രമേ ഉപയോഗിക്കുവാന്‍ പറ്റൂ. എവിടെനിന്നെങ്കിലും വരുന്നവർ ഒന്നും പ്രതികരിക്കാതെ കഴിച്ചിട്ടു പോകും എന്നു കരുതുന്ന കടയുടമകളും ഉണ്ട‌്. ഉടമസ്ഥരറിയാതെ തൊഴിലാളികൾ പഴകിയ വസ്തുക്കൾ തീറ്റുന്ന അനുഭവങ്ങളും ഉണ്ട്.

ഈ അ‌ടുത്ത നാളിൽ കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഒരു ഹോട്ടലിൽ രാവിലെ ഭക്ഷണം കഴിക്കാന്‍ കയറി. ഞങ്ങൾ അഞ്ചുപേരുണ്ടായിരുന്നു. പൊറോട്ടയും മുട്ടക്കറിയും ഓർഡർ ചെയ്തു. കിട്ടിയപ്പോൾ ദിവസങ്ങൾ പഴക്കമുള്ള മുട്ടക്കറി. പൊറോട്ട പകുതി പുതിയതും പകുതി പഴയതും. കടയുടമയെ വിളിച്ചുവരുത്തി വിവരം പറഞ്ഞപ്പോൾ അയാൾ ക്ഷമ പറഞ്ഞു. ഹെൽത്തുകാരെ വിളിക്കുമെന്നു പറഞ്ഞപ്പോഴേക്കും എല്ലാം മാറ്റി. പുതിയതു ലഭിക്കുകയും ചെയ്തു. പല ഹോട്ടലുകളിലേയും സ്ഥിതി ഇതാണ്. ശിക്ഷ കർശനമാക്കണം. ഫൈന്‍ അ‌ടച്ചാൽ രക്ഷപ്പെടാം. ഈ സ്ഥിതിമാറണം.

അഗസ്റ്റിന്‍ കൂറുമണ്ണ് കുഴിത്തൊളു, ഇടുക്കി