Letters
തോൽവി പരിശോധിക്കണോ? പ്രശ്നം പരിഹരിക്കണോ?
തോൽവി പരിശോധിക്കണോ? പ്രശ്നം പരിഹരിക്കണോ?
Thursday, June 13, 2024 12:18 AM IST
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയുടെ തോൽവി പരിശോധിക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനിച്ചതായി വാർത്ത കണ്ടു. ഇതിന്‍റെ വല്ല ആവശ്യവുമുണ്ടോ? കേരളത്തിലെ പാർട്ടിയുടെ തോൽവിക്കു കാരണം ക്ഷേമപെൻഷൻ മുടങ്ങിയത്, സർക്കാർ ജീവനക്കാരുടെ ആനുകൂല്യം കുടിശികയായത്, സപ്ലൈകോയിലെയും പൊതുവിപണിയിലെയും വിലക്കയറ്റം, കെട്ടിടനിർമാണത്തിനടക്കമുള്ള പെർമിറ്റ് ഫീസ് കൂട്ടൽ, ഗുണ്ടാവിളയാട്ടം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സർക്കാരിനു കഴിയാതെ പോയതാണ്. അതിനു പരിഹാരം കാണുകയാണ് വേണ്ടത്. അല്ലാതെ തോൽവി പരിശോധിച്ചു വെറുതെ സമയം കളഞ്ഞിട്ട് എന്തു കാര്യം?

കണ്ണോളി സുനിൽ,തേലപ്പിള്ളി.