Letters
നിർഭയം ഈ മുഖപ്രസംഗം
നിർഭയം  ഈ മുഖപ്രസംഗം
Saturday, June 1, 2024 12:10 AM IST
മേയ് 29ലെ ദീപിക മുഖപ്രസംഗം അസലായിരിക്കുന്നു. ലോകത്തിൽ നടക്കുന്ന വർഗീയ വിദ്വേഷ ചെയ്തികളെ ചരിത്രവസ്തുത നിരത്തിക്കൊണ്ടു ലോകത്തിന്‍റെ മുന്നിൽ തുറന്നുകാട്ടാൻ ദീപിക മടിച്ചില്ല. ഇതര പത്രങ്ങളോ ദൃശ്യ മാധ്യമങ്ങളോ ഇങ്ങനെയുള്ള കാര്യങ്ങൾക്കുനേരേ കണ്ണടയ്ക്കുകയാണ്. ക്രൈസ്തവ പശ്ചാത്തലമുള്ള പത്രങ്ങൾ പോലും ലോകത്തിൽ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെപ്പറ്റി മൗനം പാലിക്കുന്നു.

എർദോഗന്‍റെ ക്രൈസ്തവ വിരുദ്ധതയെ ലോക രാഷ്‌ട്ര നേതാക്കൾ വാക്കുകളിൽ അപലപിക്കുന്നതിൽ ഒതുക്കുകയാണ്. ശക്തമായ താക്കീത് നൽകാൻ ക്രൈസ്തവ രാഷ്‌ട്ര നേതാക്കളോ സഭാനേതൃത്വങ്ങളോ ശ്രമിക്കുന്നുമില്ല. ക്രൈസ്തവർ വളർത്തിക്കൊണ്ടു വന്ന സ്ഥാപനങ്ങളും സംസ്കാരങ്ങളും എർദോഗനെപ്പോലുള്ളവർ നശിപ്പിക്കുന്നു.

അഭയാർഥികളായി വന്നവർ പാശ്ചാത്യ നാടിന്‍റെ സംസ്കാരത്തെയും സ്വൈര‌ജീവിതത്തെയും നശിപ്പിക്കുന്നു. ഒരുതരം വർഗീയ മേധാവിത്വമാണ് കൈയൂക്കുകൊണ്ടും ആൾബലംകൊണ്ടും ഇവർ നടത്തുന്നത്. വേണ്ടിടത്തു പ്രതികരിക്കാൻ കഴിവില്ലാത്തവരും റിസ്ക് എടുക്കാൻ തയാറല്ലാത്തവരും മൗനം പാലിക്കുന്നു.

ഫാ. ലൂക്ക് പൂതൃക്കയിൽ