Letters
അർഥഗർഭമായ മുഖപ്രസംഗം
അർഥഗർഭമായ  മുഖപ്രസംഗം
Thursday, May 30, 2024 12:26 AM IST
‌"ഇതും മലയാളികൾ അറിയണമല്ലോ' എന്ന തലക്കെട്ടിൽ ഇന്നലെ ദീപിക പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഉഷാറായി. നിരവധി രാജ്യങ്ങളിൽ, പ്രത്യേകിച്ചു നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവപീഡനങ്ങളും കൂട്ടക്കൊലകളും ഒരു മാധ്യമവും കണ്ടതായി നടിക്കുന്നില്ല. അവിടെ മാത്രമല്ല, അയൽരാജ്യങ്ങളായ നൈജർ, ബുർക്കിനഫാസോ, മാലി മുതലായ രാജ്യങ്ങളിലും കൂട്ടക്കൊലകൾ നിർബാധം നടക്കുന്നു.

ദശലക്ഷക്കണക്കിനാളുകൾ പലായനം ചെയ്യുന്നു. പാക്കിസ്ഥാനിലെ ക്രൈസ്തവരും പീഡിപ്പിക്കപ്പെടുന്നു. തീവ്ര ഇസ്‌ലാമികവാദികളുടെ ഈ ആക്രമണങ്ങൾക്കെതിരേ ചെറുവിരലനക്കാൻ പോലും ആരും തയാറാകുന്നില്ല. യുഎന്നിൽ പ്രമേയങ്ങളില്ല, യൂണിവേഴ്സിറ്റികളിൽ പ്രകടനങ്ങളില്ല. ഇരകൾ കറുത്ത വർഗക്കാരും പാവപ്പെട്ടവരും സർവോപരി ക്രൈസ്തവരും ആയതാണോ കാരണം?

ഹമാസ് എന്ന ഭീകര സംഘടനയ്ക്കുവേണ്ടി ഒച്ചപ്പാടു കൂട്ടുന്നവർ, ഈ ദുരവസ്ഥയിലേക്കു ലോകത്തെ നയിച്ചത് ഹമാസിന്‍റെ ഭീകരപ്രവർത്തനമായിരുന്നു എന്നതു സൗകര്യപൂർവം മറക്കുന്നു. നിരപരാധികളായ ആയിരങ്ങളെ കൊന്നുതള്ളിയും സ്ത്രീകളെയും പെൺകുട്ടികളെയും മാനഭംഗപ്പെടുത്തിയും മൃതദേഹങ്ങളോടു പോലും അമാന്യമായി പെരുമാറിയും അവർ ഇസ്രയേലിന്‍റെ രോഷം വിളിച്ചുവരുത്തുകയായിരുന്നില്ലേ? ഇപ്പോഴും തീവ്രവാദികളുടെ കൈകളിൽ പീഡിപ്പിക്കപ്പെട്ടു കഴിയുന്ന നൂറിലേറെ ബന്ദികളെപ്പറ്റി ഹമാസിനെ അനുകൂലിക്കുന്നവർ മിണ്ടാത്തതെന്താണ്? യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യത്തെ ഉപാധിതന്നെ ബന്ദികളെ മോചിപ്പിക്കുകയല്ലേ?

പലസ്തീൻ ജനതയെ ബന്ദികളാക്കി ഹമാസ് നടത്തുന്ന ഈ ഭീകരനാടകത്തിന്‍റെ അന്ത്യം കുറിക്കണമെങ്കിൽ സമാധാനപ്രിയരായ ലോകജനത ഒന്നിക്കണം. പലവിധ കെണികളിൽ കുരുങ്ങിക്കിടക്കുന്ന രാഷ്‌ട്രീയ നേതാക്കൾക്കാവില്ല.

റോയി കെ. മണ്ണിൽ,പത്തനംതിട്ട