Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേറിട്ട വേഷങ്ങളിലൂടെ വീണ്ടും സജീവമാകുന്നു. ഫാമിലി എന്‍റര്‍ടെയ്‌നർ വാതില്‍, റാഹേല്‍ മകന്‍ കോര, വടക്കന്‍, ഉല്ലാസ് ചെമ്പന്‍ സിനിമ എന്നിവയിലാണ് മെറിന്‍റെ പുതിയ വേഷപ്പകർച്ചകൾ.

വാതിലില്‍ വിനയ്‌ഫോര്‍ട്ടിനൊപ്പമുള്ള വേഷം. റാഹേല്‍ മകന്‍ കോരയില്‍ ആന്‍സണ്‍ പോളിന്‍റെ നായിക. വടക്കനില്‍ സെക്കന്‍ഡ് ലീഡ്. ഉല്ലാസ് ചെമ്പന്‍ സിനിമയില്‍ ലുക്മാന്‍റെ പെയര്‍. മെറിന്‍ ഫിലിപ് സംസാരിക്കുന്നു.



പൂമരക്കാലം

പഠിച്ചതും വളര്‍ന്നതും അബുദാബിയിലാണ്. ഒമ്പതാം ക്ലാസുമുതല്‍ ബാബു അന്നൂര്‍, സുവീരന്‍ കെ.പി, ജെയിംസ് ഏലിയാ എന്നിവര്‍ സംവിധാനം ചെയ്ത നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പതിനാലാം വയസു മുതല്‍ അഭിനയം ഒരാഗ്രഹമായി ഉള്ളില്‍കയറി. പന്ത്രണ്ടാം ക്ലാസു കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് പൂമരത്തിന്‍റെ ഓഡിഷനില്‍ പങ്കെടുത്തത്.

സാധാരണ കലോത്സവവേദികളിൽ സംഭവിക്കുന്ന കാര്യങ്ങളൊക്കെ റെഡി സ്‌ക്രിപ്റ്റില്ലാതെ സെറ്റിൽ പുതുമുഖങ്ങളെക്കൊണ്ട് ഇംപ്രോവൈസ് ചെയ്യിച്ചാണ് എബ്രിഡ് ഷൈൻ സീനുകളൊരുക്കിയത്. ഐറിനുശേഷം പൂമരത്തിൽ ശ്രദ്ധിക്കപ്പെട്ടത് എന്‍റെ കഥാപാത്രം പ്രിറ്റിയാണ്. കാളിദാസുമായി കോംബിനേഷനില്ലായിരുന്നു. ഹാപ്പി സര്‍ദാറിൽ കാളിദാസിന്‍റെ നായികയായി. അതിലെ മുഴുനീള വേഷത്തിലുമേറെ അംഗീകാരം കിട്ടിയതു പൂമരത്തിലാണ്.



വാതില്‍

സര്‍ജു രമാകാന്ത് സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലർ വാതിലിന്‍റെ ചിത്രീകരണം 2021ലായിരുന്നു. സ്‌ക്രിപ്റ്റിൽ മാറ്റം വന്നതോടെ കമല എന്ന റോളിലേക്കു നിശ്ചയിച്ച നടിയെയും മാറ്റി. അങ്ങനെയാണ് എനിക്കു മുന്നിൽ ‘വാതിൽ’ തുറന്നത്. ഒരു കുടുംബത്തിനുള്ളിലും പുറത്തും നടക്കുന്ന സംഭവങ്ങൾ എങ്ങനെയാണ് ആ കുടുംബത്തെ ബാധിക്കുന്നതെന്നു പറയുന്ന സിനിമ.

ജീവിതപങ്കാളി എത്രത്തോളം വിഷമിപ്പിച്ചാലും ദ്രോഹിച്ചാലും അയാളെ താന്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കും എന്ന ആശയം ഉൾച്ചേർന്ന കഥ. കമലയുടെ വരവോടെയാണ് കഥയില്‍ ട്വിസ്റ്റുണ്ടാകുന്നത്. വിനയ് ഫോര്‍ട്ട്, അനു സിതാര, കൃഷ്ണശങ്കര്‍ എന്നിവർ നിർണായക വേഷങ്ങളിൽ.



റാഹേല്‍ മകന്‍ കോര

സ്ത്രീകേന്ദ്രീകൃതസിനിമയാണ് ഉബൈനി സംവിധാനം ചെയ്ത ഫാമിലി കോമഡി എന്‍റര്‍ടെയ്‌നര്‍ റാഹേല്‍ മകന്‍ കോര. റാഹേലായി സ്മിനുവും കോരയായി ആന്‍സണ്‍ പോളും. ഗൗതമി എന്ന എന്‍റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണു കഥാസഞ്ചാരം. കോരയുടെ വരവോടെ ഗൗതമിയുടെ ജോലി നഷ്ടമാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണു സിനിമ.

അല്‍ത്താഫ് സലീം, മനു പിള്ള തുടങ്ങിവർ മറ്റു വേഷങ്ങളില്‍. അമ്മ-മകൻ ആത്മബന്ധത്തിനൊപ്പം അച്ഛനില്ലാതെ, അമ്മയ്‌ക്കൊപ്പം വളര്‍ന്ന ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സ്വഭാവങ്ങളിലെ വ്യത്യസ്തയും സിനിമ പറയുന്നുണ്ട്.



ഉല്ലാസ് ചെമ്പന്‍ സിനിമ

ചെയ്ത എല്ലാ വേഷങ്ങളിലും എന്‍റെ അംശങ്ങള്‍ ചേർന്നിട്ടുണ്ട്. അഭിനയത്തില്‍ പെര്‍ഫക്ഷന്‍റെ പകുതിപോലും ആയിട്ടില്ല. ഓരോ സിനിമയിലും ചെറിയ മാറ്റങ്ങള്‍ക്കു ശ്രമിക്കുന്നുണ്ട്. ചെമ്പന്‍ വിനോദിന്‍റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ത്രില്ലറിൽ ലുക്മാനൊപ്പമുള്ള വേഷം.

ഇതുവരെ എനിക്കു കിട്ടിയതില്‍ ഏറെ വ്യത്യസ്തതയുള്ള കഥാപാത്രം. നടിയെന്ന നിലയിലുള്ള അംഗീകാരമാണ് ഇത്തരം വേഷങ്ങള്‍. ലുക്കിലും വേറിട്ടതാണത്. ഹാപ്പി സര്‍ദാറിലും പൂമരത്തിലും കാണാത്ത മെറിനെ അതില്‍ കാണാനാവും.



സൂപ്പർ നാച്വറൽ വടക്കന്‍

ഉല്ലാസ് ചെമ്പന്‍റെ സിനിമയിലും ഉണ്ണി ആര്‍. സ്‌ക്രിപ്‌റ്റെഴുതി സജീദ് എ. സംവിധാനം ചെയ്ത സൂപ്പർ നാച്വറൽ ത്രില്ലർ വടക്കനിലുമാണ് കഥാപാത്രമാകാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നത്. ഹൊറര്‍ സ്പർശമുള്ള വടക്കനില്‍ കാന്താര ഫെയിം കിഷോര്‍ കുമാറും ശ്രുതി മേനോനുമാണ് ലീഡ്.

സിനിമയില്‍ എത്തുന്നതുപോലെതന്നെ നിലനിൽക്കുന്നതും ആയാസകരമാണ്. ഇവിടെ തുടരണമെങ്കില്‍ ക്ഷമയോടെ കാത്തിരിക്കണം. ഹീറോയിനായി മാത്രമേ അഭിനയിക്കൂ എന്നു വാശിയില്ല. കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കില്‍ സ്‌ക്രീന്‍ ടൈം ചെറുതായ വേഷങ്ങളും താത്പര്യമാണ്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.