Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശം കൂടിയാണ് മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രം മാമാങ്കം. പടവെട്ടിയും ജീവന്‍ഹോമിച്ചും ഓരോ വ്യാഴവട്ടക്കാലം ഏറനാടിന്‍റെ വടക്കേയറ്റത്ത് മഹോത്സവമായി കൊണ്ടാടിയിരുന്ന മാമാങ്കം കൊല്ലലിനും കൊല്ലപ്പെടലിനുമപ്പുറം ഒന്നുംനേടിയിരുന്നില്ലെന്ന ചരിത്രസത്യം കാലത്തിന്‍റെ തിരശീലകള്‍ക്കിപ്പുറം നിന്ന് വെട്ടിത്തുറന്നുപറയുന്നു.

വള്ളുവനാടിനെ വെട്ടിപ്പിടിച്ച് കൈയ്യടക്കിയ സാമൂതിരിയുടെ തലയറത്ത് കുലത്തിന്‍റെയും ദേശത്തിന്‍റെയും അന്തസും പാരമ്പര്യവും തിരിച്ചുപിടിക്കാന്‍ ജന്മം നല്‍കിയവര്‍ തന്നെ മക്കളെ പോര്‍ക്കളത്തിലേക്ക് അയക്കുമ്പോള്‍ മക്കളുടെ ജീവനറ്റ ശരീരം പോലും ഇനി കാണാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം അവര്‍ക്കറിയം. എങ്കിലും മാതൃവാത്സല്യത്തിന്‍റെയും ഭർതൃസ്നേഹത്തിന്‍റെയുമൊക്കെ മുകളിലാണ് അവര്‍ക്ക് സ്വന്തം കുലവും സാമൂതിരിയോടുള്ള പകയും.



ഓരോ 12 വര്‍ഷം കൂടുമ്പോഴും തിരുനാവായ മണപ്പുറത്തെ മാമാങ്കത്തിന്‍റെ പോര്‍ക്കളത്തിലേക്ക് ആണ്‍മക്കളെയും ചെറുമക്കളെയുമൊക്കെ അയക്കുമ്പോള്‍ പടവെട്ടി മരിക്കാന്‍ അനുഗ്രഹിച്ചുവിടേണ്ടിവരികെയാണ് ചന്ദ്രോത്ത് തറവാട്ടിലെ സ്ത്രീകള്‍ക്ക്.

അങ്ങനെ, ആണ്‍മക്കളെ നാടിന് ഹോമിച്ച പുതിമന വീടിന്‍റെ അവസാന കണ്ണികളായ ചന്ദ്രോത്ത് ഉണ്ണിപ്പണിക്കരും ചാത്തുണ്ണിയും മാമാങ്കത്തിനു പോകാനൊരുങ്ങുന്നിടത്തുനിന്നാണു ചിത്രത്തിന്‍റെ തുടക്കം. ആറു പെറ്റിട്ടും ഒരു മകന്‍പോലും തന്‍റെ ചിതയ്ക്ക് തീകൊളുത്താന്‍ അവശേഷിക്കില്ലല്ലോയെന്ന് ഉള്ളുരുകി പറയുന്ന ചന്ദ്രോത്ത് ഉണ്ണിപ്പണിക്കരുടെ അമ്മ. ലാളിച്ച് കൊതിതീരുമുന്‍പേ അമ്മാവനൊപ്പം മാമാങ്കത്തിന് പോകാന്‍ വാശിപിടിക്കുന്ന മകനെ കണ്ണിരോടെ പറഞ്ഞയക്കേണ്ടി വരുന്ന ചിരുദേവി. ഇവരുടെ കണ്ണീരിനും വേദനയ്ക്കും അപ്പുറം കുലത്തിന്‍റെ അന്തസും അങ്കത്തില്‍ പടവെട്ടി മരിച്ച വീരരുടെ പാരമ്പര്യവും സംരക്ഷിക്കണമെന്ന് ഉത്തരവിടുന്ന തറവാട്ടിലെ കാരണവരായ മുത്തശ്ശിമാര്‍. ഓരോ മാമാങ്കത്തിലും തങ്ങളുടെ പുരുഷന്മാര്‍ ചാവേറുകളായി മരിച്ചുവീഴുന്നതോടെ തറവാട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന കുറെ സ്ത്രീജന്മങ്ങള്‍. ഇങ്ങനെപോകുന്ന ചന്ത്രോത്ത് തറവാടിന്‍റെ ചരിത്രം.



ഉണ്ണിപ്പണിക്കരുടെ ജേഷ്ഠനും ചാത്തുണ്ണിയുടെ വലിയമ്മാവനുമായ പണിക്കരുടെ ആദ്യ മാമാങ്കം കഴിഞ്ഞു രണ്ടു വ്യാഴവട്ടത്തിനു ശേഷം വരുന്ന മാമാങ്കത്തിനാണ് ഇരുവരും പുറപ്പെടുന്നത്. ഇതിനിടെ കുലത്തെയും പിതൃക്കളെയും കളരിയെയും വഞ്ചിച്ച കുലംകുത്തിയായി മാറിയിരുന്നു പണിക്കര്‍.

ഒപ്പം നിന്നവരൊക്കെ അങ്കക്കളത്തില്‍ മരിച്ചുവീണപ്പോള്‍ വീരമൃത്യുവിന് വഴങ്ങാതെ ഭീരുവിനെപ്പോലെ ഒളിച്ചോടി എന്നതായിരുന്നു കുലത്തിലും ദേശത്തും പാണരുടെ പാട്ടുകളിലുമൊക്കെ പണിക്കര്‍ക്കെതിരായ മെനഞ്ഞ കഥകള്‍. അറിയാതെ പോലും ആ പേര് നാവിന്‍ വീഴാതിരിക്കാന്‍ ഇളമുറക്കാര്‍ വരെ ശ്രദ്ധിച്ചിരുന്നു.



പണിക്കരായി മമ്മൂട്ടി വേഷമിടുമ്പോള്‍ വടക്കന്‍പാട്ടുകളിലെ വീരകഥാപാത്രങ്ങള്‍ക്ക് ഒപ്പം നിര്‍ത്തി താരപരിവേഷം നല്‍കാന്‍ ശ്രമിച്ചില്ലെന്ന എന്നതാണ് ഒരു ചരിത്ര സിനിമ എന്ന നിലയില്‍ മാമാങ്കത്തെ മേന്മയുള്ളതാക്കുന്നത്. മെയ്ക്കരുത്തും മനക്കരുത്തുമാണ് പണിക്കരുടെ ആയുധം.

സാമൂതിരി പടകളെ ഒന്നൊന്നായി വെട്ടിവീഴ്ത്തി നിലപാട് തറയിലെത്തുമ്പോള്‍ അപകടം മണത്ത മന്ത്രിമുഖ്യര്‍ സാമൂതിരിയെ സൂത്രത്തില്‍ അവിടെ നിന്നു മാറ്റുന്നു. പതിറ്റാണ്ടുകളായി തലമുറകള്‍ കൈമാറി വന്ന പകയുടെ അന്ത്യം കുറിക്കാന്‍ ലഭിച്ച അവസരം നഷ്ടമായതോടെ അന്ധാളിച്ചുപോയ പണിക്കര്‍ക്ക് പിന്നെ അവിടെ നിന്ന് രക്ഷപെടുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു. സത്യമിതായിരിക്കെ കുലംകുത്തിയായി മുദ്രകുത്തപ്പെടാന്‍ വിധിക്കപ്പെടേണ്ടിവരികെയാണ് പണിക്കര്‍ക്ക്.



പരാജയപ്പെട്ടവന്‍റെ പിന്മാറ്റമായിരുന്നില്ല പണിക്കരുടേത്. കുടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള പിന്മാറ്റമായിരുന്നു. സഹോദരനും മരുമകനും അങ്കംവെട്ടിന് ഇറങ്ങുന്നതുമുതല്‍ അങ്കത്തട്ടുവരെ പണിക്കരുടെ അദൃശ്യസാന്നിധ്യം സംരക്ഷണ വലയമായി അവര്‍ക്കൊപ്പമുണ്ടായിരുന്നു. പക്ഷെ മാമാങ്കത്തിലെ ചതുക്കുഴികളില്‍ നിന്ന് ഇരുവരെയും രക്ഷിക്കാന്‍ പണിക്കര്‍ക്കായില്ല.

കരുത്തരായ പടത്തലവന്മാരെപ്പോലും മനക്കരുത്തിലും പോരാട്ടവീര്യത്തിലും വെട്ടിവീഴ്ത്തി നിലപാട്തറയിലെത്തി സാമൂതിരിയുടെ തലയ്ക്ക് നേരെ വാളുയര്‍ത്തിയ ചാത്തുണ്ണിയെ പിന്നില്‍നിന്ന് കുത്തിവീഴ്ത്തുമ്പോള്‍ പണിക്കര്‍ നിസഹായനായി എവിടെയോ മറഞ്ഞിരിക്കുകയായിരിക്കാം. പക്ഷെ കഴുകനും മാടനും കൊത്തിനുറുക്കാന്‍ വിട്ടുകൊടുക്കാതെ ചാത്തുണ്ണിയുടെ ജഡം അമ്മയ്ക്കും മുത്തശിക്കും മുന്നില്‍ എത്തിച്ചുകൊടുത്ത് ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ വീരനായി മാറുകയായിരുന്നു ചാത്തുണ്ണി.



ഒപ്പം ഒരാള്‍പോലും സ്വന്തം കുലത്തില്‍ നിന്ന് മാമാങ്കത്തിലെ ചാവേറുകളായി ജീവന്‍ഹോമിക്കാന്‍ ഇടയാകാതെ പകയുടെ കനലുകള്‍ ഊതിക്കെടുത്താനുള്ള ചരിത്ര നിയോഗവും അദ്ദേഹം സ്വയം ഏറ്റെടുക്കുകയാണ്.

ചന്ദ്രോത്ത് ഉണ്ണിപ്പണിക്കരായി ഉണ്ണി മുകുന്ദനും ചാത്തുണ്ണിയായി മാസ്റ്റര്‍ അച്യുതനും വേഷമിട്ട് കൈയടി നേടി. കാവ്യാ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്. സജീവ് പിള്ളയുടെ രചനയില്‍ എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സഞ്ജിത് ബല്‍ഹാര, അങ്കിത് ബല്‍ഹാര എന്നിവര്‍ പശ്ചാത്തലസംഗീതവും എം.ജയചന്ദ്രന്‍ സംഗീതവും ഒരുക്കിയിരിക്കുന്നു.



കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്‌ലാന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.