എംജി കലോത്സവം നൂപുര 2017 : എറണാകുളം കോളജുകൾ മുന്നിൽ
എംജി കലോത്സവം നൂപുര 2017 : എറണാകുളം കോളജുകൾ മുന്നിൽ
Tuesday, February 21, 2017 3:29 PM IST
കോഴഞ്ചേരി: എംജി യൂണിവേഴ്സിറ്റി കലോത്സവം "നൂപുര-2017' രണ്ടു ദിനങ്ങൾ പിന്നിടുന്പോൾ എറണാകുളത്തെ കോളജുകൾ ജൈത്രയാത്ര തുടങ്ങി. ആറിനങ്ങളിലെ മത്സരഫലങ്ങൾ പുറത്തുവന്നപ്പോൾ 14 പോയിന്‍റോടെ തേവര എസ്എച്ച് കോളജാണ് ഒന്നാം സ്ഥാനത്ത്. 10 പോയിന്‍റുകളോടെ എറണാകുളം സെന്‍റ് തേരേസാസും ആലുവ മരംപള്ളി എംഇഎസ് കോളജുമാണ് രണ്ടാം സ്ഥാനത്ത്.

എട്ട് പോയിന്‍റോടെ മാലിയേക്കര എസ്എൻഎം കോളജും തലയോലപ്പറന്പ് ഡിബി കോളേജുമാണ് മൂന്നാം സ്ഥാനത്ത്. രാത്രി വൈകിയും മത്സരങ്ങൾ തുടരുകയാണ്. ഇന്നലെ രാവിലെ ആരംഭിച്ച മത്സരങ്ങൾ രാത്രിയിലാണ് പൂർത്തിയായത്. രാത്രി വൈകിയും വേദികൾ സജീവമാണ്. ആദ്യദിനത്തിലെ മത്സരങ്ങൾ രണ്ടാംദിനം പുലർച്ചെയാണ് പൂർത്തിയായത്.

മത്സരാർഥികളുടെ അതിപ്രസരം, നിലവാരത്തകർച്ച

എംജി സർവകലാശാല യുവജനോത്സവ വേദികളിൽ എല്ലാ ഇനങ്ങളിലും മത്സരിക്കാൻ ഏറെപ്പേർ. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളജുകൾക്കും കലോത്സവത്തിൽ പങ്കെടുക്കാമെന്നതാണ് മത്സരാർഥികളുടെ എണ്ണം കൂടാൻ കാരണം. സ്വാശ്രയ കോളജുകൾ ഉൾപ്പെടെ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

പ്രാഥമികമായ ഒരു തെരഞ്ഞെടുപ്പു കൂടാതെയാണ് മിക്ക കോളജുകളും മത്സരാർഥികളെ അയയ്ക്കുന്നത്. കോളജുകളിൽ മത്സരമില്ലാത്തതിനാൽ സ്വന്തം നിലയിൽ സർവകലാശാല യുവജനോത്സവത്തിനെത്തി രജിസ്ട്രേഷൻ നടത്തിയവരുമുണ്ട്.

ഇന്നലെ മത്സരം തുടങ്ങുന്നതിനു തൊട്ടുമുന്പുവരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരുന്നു. ഇതോടെ വേദിയിലെ മിക്ക പ്രകടനങ്ങളിലും നിലവാരത്തകർച്ചയുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കോളജുകളിൽ നിന്നുള്ള മത്സരാർഥികളാണ് ഇവർ. ഇതോടെ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. പല ഇനങ്ങളിലും 80 ലധികം പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. ഓരോ മത്സരങ്ങളും പൂർത്തിയാകാൻ മണിക്കൂറുകളെടുക്കുകയാണ്. നിശ്ചിത സമയത്തു മത്സരം തുടങ്ങില്ലെന്നു മാത്രമല്ല, ഇതു പൂർത്തിയാകാനും അധികസമയം വേണ്ടിവരുന്നു. തിങ്കളാഴ്ച രാത്രി 10ന് ആരംഭിച്ച തിരുവാതിര മത്സരം പൂർത്തിയായത് പുലർച്ചെ അഞ്ചിനാണ്. ഇന്നലെ രാവിലെ 11ന് ഒന്നാംവേദിയിൽ തുടങ്ങിയ മോണോആക്ട് വൈകുന്നേരമാണ് അവസാനിച്ചത്.

പിന്നീട് ഇതേ വേദിയിൽ ആരംഭിച്ചിരിക്കുന്ന മിമിക്രി മത്സരം രാത്രിയിലും തുടരുകയാണ്. തുടർന്ന് രാത്രിയിൽ സ്കിറ്റിനും വേദി ഇവിടെയാണ്. ലളിതസംഗീതം, കവിതാപാരായണം, പ്രസംഗം, ഭരതനാട്യം തുടങ്ങിയ ഇനങ്ങളും അനന്തമായി നീളുകയായിരുന്നു. മേഖലാതല മത്സരം നടത്തി അതിലെ വിജയികളെ പങ്കെടുപ്പിച്ച് സർവകലാശാലതല മത്സരം നടത്തുന്ന രീതി മുന്പുണ്ടായിരുന്നു. ഇതു നിർത്തലാക്കിയതിനു പിന്നാലെ സ്വാശ്രയ കോളജുകളുടെ അതിപ്രസരത്തിൽ പങ്കാളിത്തവും കൂടിയത്.


"ഐശ്വര്യ' തുടക്കം

ഓട്ടൻതുള്ളലിൽ ഐശ്വര്യയുടെ വിജയം ഐശ്വര്യപൂർണം. എറണാകുളം തേവര എസ്എച്ച്് കോളജിലെ ഒന്നാംവർഷ ബികോം വിദ്യാർഥിനിയായ ഐശ്വര്യ അനിൽ കുമാറിന്‍റെ കന്നി കലോത്സവ മത്സരത്തിലാണ് ഓട്ടൻതുള്ളലിൽ എ ഗ്രേഡോടെ ഒന്നാമതെത്തിയത്. ബാലീവിജയം ഓട്ടൻതുള്ളൽ അരങ്ങിൽ ആടിത്തകർത്താണ് ഐശ്വര്യ അനിൽകുമാർ ഒന്നാംസ്ഥാനം നേടിയത്. കണ്ണമാലി താമരപ്പള്ളി വീട്ടിൽ പത്ര ഏജന്‍റായ അനിൽകുമാറിന്‍റെയും വീട്ടമ്മയായ റീജയുടെയും മകളാണ്. സഹോദരൻ: മണികണ്ഠൻ (എട്ടാം ക്ലാസ് വിദ്യാർഥി).

ബഷീർ വയോധികനല്ല, മത്സരാർഥിയാണ്

യുവജനോത്സവ മത്സരങ്ങളിൽ താരമാകാൻ 60 കാരനായ ബഷീറും. കുട്ടികൾക്കൊപ്പം വാർധക്യത്തിലേക്കു കാൽ ഉൗന്നുന്ന ലോ കോളജ് വിദ്യാർഥി പ്രസംഗമത്സരത്തിലാണ് ഇന്നലെ വേദിയിലെത്തിയത്. മത്സരവേദിയിൽ ബഷീറിനെ കണ്ടപ്പോൾ മറ്റു മത്സരാർഥികൾക്ക് അത്ഭുതം.

"അങ്കിളെന്താ ഇവിടെ കയറിയിരിക്കുന്നത്.... ഇത് പ്രസംഗ മത്സരവേദിയാണ്, സ്ഥലം മാറിപ്പോയതാണോ... കൊച്ചുമക്കളെയും കൊണ്ട് വന്നതാണോ....?’തുടങ്ങിയ കുട്ടികളുടെ ചോദ്യത്തിനോട് അറുപതുകാരനായ കെ. എച്ച്. ബഷീർ പ്രതികരിച്ച് കുട്ടിയായി തന്നെ. ഞാനും നിങ്ങളിൽ ഒരാളാണ്. ഏറണാംകുളം ഗവണ്‍മെന്‍റ് ലോ കോളജിൽ രണ്ടാം വർഷ വിദ്യാർഥിയായ ബഷീർ എന്ന അറുപതുകാരൻ പുതുതലമുറയോട് ഒന്നു മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു.

സംഘാടകർ അദ്ദേഹത്തെ കണ്ടപ്പോഴും ആദ്യം ഒന്നന്പരന്നെങ്കിലും പിന്നെ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ കാര്യം പിടികിട്ടി. ഇടപ്പള്ളി കൊല്യത്ത് വീട്ടിൽ ബഷീർ 1974ൽ ഭോപ്പാൽ സർവകലാശാലയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയതാണ്. പന്നീട് 25 വർഷം മാധ്യമ പ്രവർത്തകനായിരുന്നു. സാഹചര്യങ്ങൾ അനുവദിക്കാത്തതിനാൽ നടക്കാതെപോയ തന്‍റെ നിയമപഠനം പൂർത്തിയാക്കാൻ പ്രായം മറന്നും ബഷീർ വീണ്ടും കോളജിൽ ചേരുകയായിരുന്നു.

മകൾ വിന്നി എംജി സർവകലാശാലാ എംസിഎ റാങ്ക് ജേതാവായിരുന്നു. മകൻ ലെനിൻ ബംഗളൂരുവിൽ സ്വകാര്യകന്പനിയിൽ ജോലി നോക്കുന്നു. ഭാര്യ റൗഷത്തും പൂർണ പിന്തുണയുമായി രംഗത്തുണ്ട്.

ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.