Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ന്യൂ ജനറേഷൻ അമ്മ
സിനിമയിൽ അമ്മയില്ല എന്നു പറയുന്പോഴും ഇന്നത്തെ മിക്ക യുവതാരങ്ങളുടേയും അമ്മയായി അഭിനയിക്കാൻ സാധിച്ചു. ഞാൻ 1983 ചെയ്യുന്ന സമയത്ത് മലയാള സിനിമയിൽ അമ്മ എന്നു പറയുന്ന കണ്‍സെപ്റ്റേയില്ല. അമ്മമാരായി അഭിനയിക്കുന്ന പലർക്കും ജോലിയില്ലാതിരിക്കുന്പോഴാണ് ആ വേഷത്തിൽ ഞാനെത്തുന്നത്. പിന്നീട് കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷൻ, അലമാര, സഖാവ്, ക്രോസ്റോഡ്, ആകാശമിഠായി, വികടകുമാരൻ വരെ നിറയെ സിനിമകളുടെ ഭാഗമായി.

അമ്മയായി അഭിനയിക്കുന്പോൾ മനസിൽ എന്താണ് തോന്നുന്നത്?

യുവതാരങ്ങൾക്കൊപ്പം അഭിനയിക്കാനെത്തുന്പോൾ അവരിലൊരാളായാണ് എന്നെയും കരുതുന്നത്. കഥാപാത്രത്തിനായി സാരിയൊക്കെയുടുത്ത് നരയിട്ടു വരുന്പോൾ കാമറയ്ക്കു മുന്നിൽ മാത്രമാണ് അമ്മയാകുന്നത്. അമ്മ എന്നതിനപ്പുറം ഒരു കൂട്ടുകാരി എന്ന കണ്‍സിഡറേഷൻ നമുക്ക് അവർ നൽകുന്നുണ്ട്. സീനിയർ ആൾക്കാർക്കൊപ്പം ജോലി ചെയ്യുന്പോൾ പേടിച്ചു മാറിനിൽക്കുന്നിടത്താണ് ഇവർക്കൊപ്പം നമ്മൾ വളരെ കൂളായി വർക്കു ചെയ്യുന്നത്.

തേടിവരുന്ന കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുമോ?‌

ഒരുപാട് ആഗ്രഹത്തോടെ സിനിമയിൽ വന്നതാണ് ഞാൻ. ആയുസിന്‍റെ പകുതി കഴിഞ്ഞപ്പോഴാണ് ഇത്രയും അവസരങ്ങൾ കിട്ടുന്നത്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിൽ അത്രമാത്രം ചൂസിയാകില്ല ഞാൻ. നമ്മളെ തേടിയെത്തുന്ന കഥാപാത്രങ്ങളെ മികച്ചതാക്കുകയെന്നതാണ് ലക്ഷ്യം. അമ്മയിൽ നിന്നും മാറി ചേച്ചി പോലൊക്കെയുള്ള കഥാപാത്രങ്ങളും സ്റ്റൈലിഷായതും ചെയ്യണമെന്നു മനസിലുണ്ട്. മാറിനിന്നു നമുക്ക് ആഗ്രഹിക്കാനൊക്കില്ല. ഇവിടെത്തന്നെ നിൽക്കണം. അപ്പോൾ കിട്ടുന്ന വേഷം കൃത്യമാക്കാനാണ് നോക്കുന്നത്.

കോമഡി ചെയ്യാൻ സാധിക്കുമെന്നു കരുതിയിരുന്നോ?

ഞാൻ മുന്പ് നാടകത്തിൽ ചെയ്തിരുന്നത് സിറ്റുവേഷൻ കോമഡിയാണ്. പിന്നെ സിനിമയിലെത്തിയപ്പോൾ എല്ലാം ഇമോഷണൽ ടച്ചുള്ളതായി. കുഞ്ഞിരാമായണത്തിലേതു കല്പനച്ചേച്ചിയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ഒരു തമിഴ് ചിത്രവുമായി മലേഷ്യയിലായതിനാൽ ചേച്ചിക്കു വരാൻ പറ്റാതെയായി. അങ്ങനെയാണ് ആ കഥാപാത്രം എന്നിലേക്കെത്തുന്നത്. കല്പനച്ചേച്ചി ചേച്ചി ചെയ്യാനിരുന്ന ഒരു കഥാപാത്രം എന്നെ തേടി വരുന്നതു തന്നെ ഒരു ഭാഗ്യമാണ്. ആ കഥാപാത്രം എന്‍റെ പതിവു കഥാപാത്രങ്ങളിൽ നിന്നുള്ള പാതയെ മാറ്റി മറിച്ചു. അലമാരയും അത്തരത്തിലുള്ളതായിരുന്നു.

സിനിമയുടെ തിരക്കിനിടയിലും സീരിയലിൽ സജീവമായി നിൽക്കുന്നുണ്ടല്ലോ?

ഞാൻ വന്നത് നാടകത്തിൽ നിന്നുമാണ്. നാടകത്തിൽ നിന്നും സീരിയലിലേക്കു വരുന്പോൾ നാടകത്തിനെ തള്ളിപ്പറയുകയും പിന്നെ സിനിമയിലേക്കു വരുന്പോൾ സീരിയലിനെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരുപാടുപേരെ കണ്ടിട്ടുണ്ട്. എന്‍റെ വീട്ടിലെ ചോറ് കലയിൽ നിന്നുള്ളതാണ്. അതുകൊണ്ടു തന്നെ ഒന്നിനേയും എനിക്കു തള്ളിപ്പറയാനാകില്ല. നാളെ സിനിമ ഇല്ലാതായാലും എനിക്കു സീരിയൽ ഉണ്ട്. അല്ലെങ്കിൽ നാടകമുണ്ട്. ഇതൊന്നുമല്ലാതെ മറ്റൊന്നും ചെയ്യാനുള്ള പാണ്ഡിത്യമില്ല. സിനിമയുടെ എത്ര തിരക്കു വന്നാലും സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ ഇനിയും ചെയ്യും. നാടകവും അങ്ങനെയാണ്. ലാലേട്ടനൊപ്പം ഛായാമുഖി എന്ന നാടകത്തിൽ ഞാനും ഉണ്ടായിരുന്നു.

തമിഴിൽ വിജയ് ചിത്രം ഭൈരവയിലൂടെ തുടക്കം. പിന്നീട് തമിഴിൽ നിന്നും അവസരങ്ങൾ വന്നില്ലേ?

ഭൈരവയ്ക്കു ശേഷം ഒന്നു രണ്ടു ചിത്രങ്ങൾ വന്നിരുന്നു. പക്ഷേ, നമ്മൾ ഇവിടെനിന്നും അവിടെപ്പോയി ചെയ്യുന്പോൾ അതു മെച്ചപ്പെട്ടതാകണം. വിജയ് നായകനായുള്ള ഭൈരവ ഒരു തുടക്കം എന്ന രീതിയിലാണ് ചെയ്തത്. വീണ്ടും അത്തരത്തിൽ മാത്രം ചെറിയ കഥാപാത്രങ്ങൾക്കായി വിളിച്ചപ്പോൾ വേണ്ട എന്നു പറഞ്ഞു.

സിനിമകളുടെ തിരക്ക് വലിയ പോപ്പുലാരിറ്റി നൽകിയോ?

നൂറ്റിയിരുപത്തിയഞ്ചിലധികം സിനിമകൾ ചെയ്തെങ്കിലും മലയാളികൾ എന്നെ തിരിച്ചറിയുന്നത് സീരിയലിലെ കഥാപാത്രമായാണ്. കുഞ്ഞിരാമായണവും അലമാരയും കട്ടപ്പനയും ചെയ്തിട്ടും പ്രേക്ഷകർ സീരിയലിലെ കഥാപാത്രങ്ങളുടെ പേരിലാണ് വിളിക്കുന്നത്. ഇത്രമാത്രം സിനിമകൾ ചെയ്തിട്ടും സിനിമ അവിടെ മാറി നിൽക്കുന്നു. ചെറുപ്പം മുതൽ തന്നെ നാടകവും സിനിമയും കണ്ടുവളർന്നതുകൊണ്ട് പ്രശസ്തിയുടെ ലോകം എന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല.

അഭിനയത്തിനൊപ്പം ഏറെ പ്രത്യേകതയുള്ള ശബ്ദമാണല്ലോ?

എല്ലാവരും വേഗത്തിൽ തിരിച്ചറിയുന്ന ശബ്ദമാണ്. പകുതി കാറ്റും പകുതി ശബ്ദവുമാണ്. ശബ്ദം നന്നാക്കാനായി പലരും മരുന്നൊക്കെ പറഞ്ഞു തന്നിട്ടുള്ളതാണ്. പക്ഷേ, ആ ശബ്ദംകൂടിയാണ് നമ്മളെ അവിടെ പിടിച്ചു നിർത്തിയേക്കുന്നത്. അഭിനയിക്കുന്പോൾ ചെറിയ വിഷയം പോലും എന്‍റെ ശബ്ദത്തിനെ ബാധിക്കും. അതു ഡബ്ബിംഗിലും ഗുണകരമാവാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.