Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മധുരയിലൊരു മലയാളി ഗ്രാമം
WhatsApp
കോട്ടൂർ സുനിൽ
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്ത, എതാണ്ട് 160 വർഷം പഴക്കമുള്ള ഒരു നാടൻ മലയാളി ഗ്രാമം. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് പോകുമ്പോൾ ഭാഷയ്ക്കും സംസ്കാരത്തിനും ഒപ്പം പ്രകൃതിയും മാറും.
എന്നാൽ മധുരയിൽ നിന്നും മേളൂർക്ക് പോകുന്ന വഴിയിൽ ഹൈവേക്ക് അരികിലായി മലയാളികൾക്ക് പോലും അത്ര പരിചിതമല്ലാത്ത ഒരു മലയാളി ഗ്രാമമുണ്ട്. മലയാളത്താൻപ്പട്ടി എന്ന മനോഹര ഗ്രാമം.
പേര് കേൾക്കുമ്പോൾ അല്പം ആശ്ചര്യം തോന്നുമെങ്കിലും ഈ ഗ്രാമത്തിന് മലയാളികളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമ്മൾ സംശയിക്കും. എന്നാൽ ഇവിടെ ഇപ്പോൾ താമസിക്കുന്നത് മലയാളി കുടുംബങ്ങൾ മാത്രമാണ്.
വേരുകൾ
ഈ ഗ്രാമങ്ങളിലെ മലയാളി കുടുംബങ്ങളുടെ വേരുകൾ അത്രയും പാലക്കാടുമായി ബന്ധപ്പെട്ടതാണ്. പട്ടാമ്പിയിലും ചേർപ്പുളശ്ശേരിയിലും ചിറ്റൂരിലും ഒക്കെയാണ്. ഇവിടെ മലയാളികൾ എത്തിയതിന് പിന്നിലും ഇവിടം മലയാളി ഗ്രാമമായതിന് പിന്നിലും രസകരമായ ഒരു കഥയുണ്ട്. കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് പോയ കേളുണ്ണിനായരുടെ കഥ.
കേളുണ്ണിനായർ പാലക്കാട് സ്വദേശിയാണ്. ഒരിക്കൽ രാമേശ്വരത്ത് പോയി വന്നവഴിക്കാണ് ഈ ഹരിതാഭമായ ഭൂമി കാണുന്നത്. മധുരയ്ക്ക് സമീപമുള്ള മനോഹരമായ ഭൂമി കണ്ടപ്പോൾ ഒരാഗ്രഹം. അന്ന് ബ്രിട്ടീഷ് ഭരണമാണ്.
ബ്രിട്ടീഷുകാരോട് ലേലം പിടിച്ച് അദ്ദേഹം ഈ ഭൂമി വാങ്ങുന്നു. അവിടെ കൃഷി ഇറക്കാൻ ആഗ്രഹിച്ചു. അങ്ങനെ 150 ഏക്കറോളം ഭൂമി ലേലത്തിൽ വാങ്ങി തന്റെ സുഹൃത്തായ ശങ്കരൻ നായരെയും കൂട്ടി കാടുപിടിച്ചു കിടന്ന സ്ഥലം കഷ്ടപ്പെട്ട് വെട്ടിത്തെളിച്ച് അവിടെ കൃഷിയിറക്കി.
അങ്ങനെ കേളുണ്ണിനായരുയുടെയും ശങ്കരൻ നായരുടെരുടെയും ഇഷ്ടഭൂമിയായ ഇവിടം മലയാളി ഗ്രാമമായി അതിനവർ മലയാളത്താൻപ്പട്ടി എന്ന പേരുമിട്ടു. കേളുണ്ണിനായരുടെ മരണശേഷം കുടുംബം അവിടം വിട്ടു പോയെങ്കിലും തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ഭൂമിയിൽ നിന്നും തിരികെ പോരാൻ പിൻഗാമിയായ ശങ്കരൻ നായരുടെ മനസ് അനുവദിച്ചില്ല.
അങ്ങനെ അയാൾ ഓർമകളുമായി അവിടെതന്നെ തുടർന്നു. അദ്ദേഹത്തിന്റെ നാലാമത്തെ തലമുറയാണ് ഇപ്പോൾ ഈ മലയാളി ഗ്രാമത്തിൽ ഉള്ളത്. ഇവിടെയുള്ള മിക്കവരുടെയും ഉപജീവനമാർഗം കൃഷിയും കാലി വളർത്തലും തന്നെയാണ്.
എപ്പോഴെങ്കിലും മധുരയിൽ നിന്ന് മേളൂർ വഴി ഒരു യാത്ര ചെയ്യുന്നുണ്ടെങ്കിൽ മലയാളത്തനിമ പേറുന്ന തമിഴകത്തെ ഈ ഗ്രാമഭംഗി ആസ്വദിക്കാവുന്നതാണ്.
തമിഴകമാണെങ്കിലും...
തമിഴകമാണെങ്കിലും മലയാളം ഇവർക്ക് ജീവൻ. സ്കൂളുകളിൽ ഭാഷ തമിഴാണെങ്കിലും മലയാളം ഇവർ പഠിക്കുന്നുണ്ട്. മാത്രമല്ല ഭാഷാപഠനത്തോടൊപ്പം പ്രസിദ്ധീകരണങ്ങളും വായിക്കും. മലയാള ചാനലുകളും ഇവർ കാണുന്നുണ്ട്.
ഓണം, വിഷു എന്നിവ തമിഴിലെ പൊങ്കൽ പോലെ ആഘോഷിക്കുന്നുണ്ട്. ഓണപുടവയും സദ്യയും ഒക്കെ ഈ ഗ്രാമത്തിന്റെ മാറാത്ത സംസ്ക്കാരമായി നിലകൊള്ളുന്നുണ്ട്. ഓണം ആഘോഷിക്കാൻ സമീപത്തെ ഗ്രാമങ്ങളിൽ നിന്നു വരെ ആൾക്കാർ എത്തും. തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ വോട്ട് തേടാൻ മലയാളത്തിൽ വരെ നോട്ടീസ് അടിച്ചു നൽകാറുണ്ട്.
കേരളത്തിൽ നിന്നും പറിച്ചു നടപ്പെട്ട ഇവർക്ക് കേരളവും പ്രിയപ്പെട്ട നാട് തന്നെ. വർഷാവർഷം പാലക്കാട്ടിലും തിരുവനന്തപുരത്തും ഗുരുവായൂരും തൃശൂരിലും ഒക്കെ ഇവരെത്തും. നാട്ടിലെ വിവാഹങ്ങളിലും ഇവർ പോകുന്നത് ടൂറായിട്ടാണ്. മലയാളഗ്രാമത്തിലെ കുട്ടികൾ ഒക്കെ തന്നെ വിദേശത്താണ്.
പഠനവും തൊഴിലുമായി അവർ അവിടെ കൂടി. വിശേഷദിവസങ്ങളിൽ അവർ കൂട്ടമായി എത്തും. യുവതലമുറയെ ഭാഷ പഠിപ്പിക്കാൻ മധുരയിലെ മലയാളി അസോസിയേഷന്റെ സഹായം തേടുകയാണ് ഇവർ.
ഇവിടെയുള്ള മലയാളി സ്ത്രീകൾ തമിഴ് സ്ത്രീകളെ അപേക്ഷിച്ച് വളരെ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇഷ്ടപ്പെടുന്നത്. മുടിയിഴയും ബിന്ദി ധരിക്കുന്ന ശൈലിയും ഈ ഗ്രാമത്തിന്റെ പ്രത്യേകതകളാണ്.
വർഷങ്ങളായി തമിഴ് പാചകക്കുറിപ്പുകൾ ഉപയോഗിച്ച് പാചകരീതികൾ തയ്യാറാക്കുമെങ്കിലും ഇവിടത്തെ മലയാളികൾ ഇപ്പോഴും സാധ്യമാകുമ്പോഴെല്ലാം യഥാർത്ഥ കേരള വിഭവങ്ങൾ ഉണ്ടാക്കും. മറ്റൊരു ശ്രദ്ധേയമായ സവിശേഷത, ഈ ഗ്രാമത്തിൽ ആരും തുന്നിയ ലുങ്കി ധരിക്കാറില്ല എന്നതാണ്.
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
Latest News
ജിം സന്തോഷ് കൊലക്കേസ്: പ്രതികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി
വഖഫ് ബിൽ: മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരൺ റിജിജു
അനൂപ് ആന്റണിക്ക് സംസ്ഥാന ബിജെപിയുടെ മീഡിയ-സോഷ്യല്‍ മീഡിയ ചുമതല
കെഎസ്ആർടിസി ബസ് ഇടിച്ചു; കാൽനട യാത്രക്കാരന് ദാരുണാന്ത്യം
മുക്കത്ത് ബൈക്ക് ഇടിച്ച് പരിക്കറ്റ കാൽനടയാത്രക്കാരി മരിച്ചു
Latest News
ജിം സന്തോഷ് കൊലക്കേസ്: പ്രതികള്‍ ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി
വഖഫ് ബിൽ: മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരൺ റിജിജു
അനൂപ് ആന്റണിക്ക് സംസ്ഥാന ബിജെപിയുടെ മീഡിയ-സോഷ്യല്‍ മീഡിയ ചുമതല
കെഎസ്ആർടിസി ബസ് ഇടിച്ചു; കാൽനട യാത്രക്കാരന് ദാരുണാന്ത്യം
മുക്കത്ത് ബൈക്ക് ഇടിച്ച് പരിക്കറ്റ കാൽനടയാത്രക്കാരി മരിച്ചു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top