മത്തി കഴിക്കൂ; നേടൂ ഈ ആരോഗ്യ ഗുണങ്ങള്‍...
Saturday, May 11, 2024 1:35 PM IST
മത്തി; ഹോ... എന്തൊരു ഉളുമ്പ്... എന്നാണെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. മത്തി ഉള്‍പ്പെടെ എണ്ണമയമുള്ള മത്സ്യങ്ങള്‍ നമ്മുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നവയാണ്.

അവശ്യ ഫാറ്റി ആസിഡുകള്‍, പ്രത്യേകിച്ച് ഒമേഗ-3 അടങ്ങിയവയാണ് മത്തി ഉള്‍പ്പെടെയുള്ള എണ്ണമയമുള്ള മത്സ്യങ്ങള്‍. ആരോഗ്യകരമായ ഈ കൊഴുപ്പുകളുടെ സാന്നിധ്യമാണ് ഇവയുടെ എണ്ണമയത്തിനു കാരണം.

സാല്‍മണ്‍, മത്തി, ട്രൌട്ട്, ഹെറിംഗ് തുടങ്ങിയവയെല്ലാം എണ്ണമയം കൂടുതലുള്ള മത്സ്യങ്ങളാണ്. എണ്ണമയമുള്ള മത്സ്യങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്...

ഹൃദയാരോഗ്യം, തലച്ചോറിന്‍റെ പ്രവര്‍ത്തനം

എണ്ണമയമുള്ള മത്സ്യങ്ങളില്‍ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ട്രൈഗ്ലിസറൈഡുകളുടെ അളവ്, നീര് എന്നിവ കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും.

ഇതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാം. ഇത് ഹൃദയസംബന്ധമായ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രത്യേകിച്ച് ഇപിഎ, ഡിഎച്ച്എ എന്നിവ തലച്ചോറിന്‍റെ ആരോഗ്യത്തിനും വൈജ്ഞാനിക പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്.

ഇവ മസ്തിഷ്‌ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കും. ഓര്‍മശക്തി, ഏകാഗ്രത, മൊത്തത്തിലുള്ള വൈജ്ഞാനിക പ്രകടനം എന്നിവയ്ക്ക് ഇത് നിര്‍ണായകമാണ്.

കണ്ണ്, സന്ധി, ചര്‍മം

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കണ്ണിന്‍റെയും സന്ധികളുടെയും ആരോഗ്യത്തിനു നിര്‍ണായകമാണ്. പ്രത്യേകിച്ച് പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ (എഎംഡി), ഡ്രൈ ഐ സിന്‍ഡ്രോം തുടങ്ങിയ തടയും.

ഡിഎച്ച്എ ഒപ്റ്റിമല്‍ വിഷ്വല്‍ ഫംഗ്ഷനെ പിന്തുണയ്ക്കുന്നു. എണ്ണമയമുള്ള മത്സ്യം കഴിക്കുന്നത് സന്ധി വേദന കുറയ്ക്കും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ക്ക് ആന്‍റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്.

ഇത് സന്ധികളിലെ വീക്കം ലഘൂകരിക്കാനും അതുവഴി വേദന കുറയ്ക്കാനും ചലനാത്മകത മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മ്മത്തിന്‍റെ പ്രവര്‍ത്തനത്തെ സുഗമമാക്കുക, ജലാംശം നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ പ്രധാനപങ്ക് വഹിക്കുന്നു.


എണ്ണമയമുള്ള മത്സ്യം പതിവായി കഴിക്കുന്നത് എക്‌സിമ, സോറിയാസിസ്, മുഖക്കുരു തുടങ്ങിയ ചര്‍മ പ്രശ്‌നങ്ങള്‍ക്കു ശമനമുണ്ടാക്കും.

മാനസികാരോഗ്യം, കാന്‍സര്‍

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ മാനസികാരോഗ്യത്തിനു നിര്‍ണായകമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് കാരണമാകുന്ന സെറോടോണിന്‍, ഡോപാമൈന്‍ തുടങ്ങിയ തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ പാതകളെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും.

അതുപോലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്തനം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ കാന്‍സര്‍ എന്നിവയുള്‍പ്പെടെ ചിലതരം അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

രക്തസമര്‍ദ്ദം, രോഗപ്രതിരോധം, ദീര്‍ഘായുസ്

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ക്ക് രക്തസമര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു.

എണ്ണമയമുള്ള മത്സ്യങ്ങളിലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കും. ഇത് അണുബാധകളോടും രോഗങ്ങളോടും പോരാടാനുള്ള ശരീരത്തിന്‍റെ കഴിവ് മെച്ചപ്പെടുത്തും.

മാത്രമല്ല, എണ്ണമയമുള്ള മത്സ്യത്തിന്‍റെ പതിവ് ഉപഭോഗം ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹൃദയസംബന്ധ അസുഖങ്ങള്‍, അര്‍ബുദം എന്നിവയില്‍നിന്നെല്ലാം മുക്തിനല്‍കി അകാല മരണ സാധ്യത കുറയ്ക്കാന്‍ ഇതിനു സാധിക്കും.

മെച്ചപ്പെട്ട ഹൃദയാരോഗ്യം, തലച്ചോറിന്‍റെ പ്രവര്‍ത്തനം, ആരോഗ്യം എന്നിവ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിന് കാരണമാകുന്നു.

ഏത് തരത്തിലുള്ള രോഗമാണെങ്കിലും ഡോക്ടറെ കാണേണ്ട സാഹചര്യത്തില്‍ അത് ചെയ്തിരിക്കണം എന്നതും ഇതോടൊപ്പം ഓര്‍മിപ്പിക്കുന്നു.

ഭക്ഷണങ്ങളിലൂടെ രോഗാവസ്ഥയെ ചെറുക്കാന്‍ മാത്രമേ സാധിക്കൂ, പൂര്‍ണപരിഹാരം നല്‍കാന്‍ സാധിക്കില്ല.