കോട്ടയം: മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ്. നിലവിൽ മീനച്ചിൽ നദിയിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകൾ മാറി താമസിക്കണം. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദികളിലിറങ്ങരുത്. നദി മുറിച്ചുകടക്കാനും ശ്രമിക്കരുതെന്ന് അധികൃതർ അറിയിച്ചു.