സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പാര്‍ട്ടിയല്ല ലീഗ്; വിവാദം അനാവശ്യമെന്ന് ഷാഹുല്‍ ഹമീദ്
സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പാര്‍ട്ടിയല്ല ലീഗ്; വിവാദം അനാവശ്യമെന്ന് ഷാഹുല്‍ ഹമീദ്
Friday, June 7, 2024 11:10 AM IST
കണ്ണൂര്‍: ഷാഫി പറന്പിലിന്‍റെ റോഡ്‌ ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കികൊണ്ടുള്ള ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ്. സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പാര്‍ട്ടിയല്ല മുസ്‌ലീം ലീഗെന്ന് ഹമീദ് പ്രതികരിച്ചു.

ഇപ്പോഴുണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണ്. ഷാഫിയുടെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തില്‍ പരിധി ലംഘിക്കുന്ന ആഘോഷതിമിര്‍പ്പുണ്ടായി. അത് ഗുണകരമല്ലെന്ന് കണ്ടതുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്‌ലീം സ്ത്രീകള്‍ പാലിക്കേണ്ട ചില മതവിധികളുണ്ട്. അത് പാലിക്കണമെന്ന് നിര്‍ബന്ധമാണെന്നും ഹമീദ് പറഞ്ഞു.


പാനൂരില്‍ ഷാഫി പറമ്പിലിന്‍റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതില്‍നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ വിലക്കികൊണ്ടുള്ള ഹമീദിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നത് വിവാദമായിരുന്നു.

കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

ആവേശതിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല. വനിതാ പ്രവര്‍ത്തകര്‍ ആക്ഷേപം വരാതെ ജാഗ്രത പുലര്‍ത്തണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ വനിതകള്‍ കാണിക്കുന്ന ആവേശം നമുക്ക് പാടില്ലെന്നുമായിരുന്നു നിര്‍ദേശം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<