വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
Friday, April 26, 2024 1:26 AM IST
പുലിവെന്ദുല: വൈ.എസ്. വിവേകാനന്ദ റെഡ്ഢി കൊല്ലപ്പെട്ട കേസിൽ ബന്ധുവായ വൈ.എസ്. അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ് നല്കി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി.

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖർ റെഡ്ഢിയുടെ ഇളയ സഹോദരനായ വിവേകാനന്ദ റെഡ്ഢി2019 മാർച്ച് 15നാണ് കൊല്ലപ്പെട്ടത്.

വിവേകാനന്ദ റെഡ്ഢി കൊല്ലപ്പെട്ടത് എങ്ങനെയെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ജഗൻമോഹൻ പറഞ്ഞു.

അവിനാശ് തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതിനാലാണ് ഞാൻ കടപ്പയിൽ സീറ്റ് നല്കിയത്. അവിനാശ് റെഡ്ഢിയുടെ ജീവിതം നശിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ട്. എന്‍റെ സഹോദരിമാരായ വൈ.എസ്. ശർമിളയും സനീത നാരെറെഡ്ഢിയും പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണ്-ജഗൻ മോഹൻ ആരോപിച്ചു.


‘രാജശേഖർ റെഡ്ഢിയുടെ യഥാർഥ പിൻഗാമി ആരെന്നു ജനം തീരുമാനിക്കും. നോട്ടയ്ക്കു കിട്ടുന്ന വോട്ടു പോലും കോൺഗ്രസിനു കിട്ടില്ല. സംസ്ഥാനം വിഭജിച്ച പാർട്ടിക്ക് ആരെങ്കിലും വോട്ട് ചെയ്യുമോ? -ജഗൻ മോഹൻ കൂട്ടിച്ചേർത്തു. ഇന്നലെ പുലിവെന്ദുല മണ്ഡലത്തിൽ ജഗൻമോഹൻ റെഡ്ഢി പത്രിക സമർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.