പട്നായിക്കിന്‍റെ പിൻഗാമി താനാണെന്ന സൂചന നൽകി പാണ്ഡ്യൻ
പട്നായിക്കിന്‍റെ പിൻഗാമി താനാണെന്ന  സൂചന നൽകി പാണ്ഡ്യൻ
Friday, May 3, 2024 4:31 AM IST
ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്‍റെ പിൻഗാമി താനാണെന്ന സൂചന നൽകി ബിജു ജനതാദൾ (ബിജെഡി) നേതാവ് വി.കെ. പാണ്ഡ്യൻ.

ഒരു അഭിമുഖത്തിലായിരുന്നു പാണ്ഡ്യന്‍റെ വെളിപ്പെടുത്തൽ. നവീൻ പട്നായിക്കിനു ശേഷം ബിജെഡിയെ നയിക്കുന്നത് പാണ്ഡ്യനായിരുക്കുമെന്ന അഭ്യുങ്ങൾക്കിടെയാണു തുറന്നു പറച്ചിൽ.

“ഞാൻ നവീൻ ബാബുവിനെ ഗുരു എന്നാണ് വിളിക്കുന്നത്. ഞാൻ അദ്ദേഹത്തിന്‍റെ ടീമിന്‍റെ ഒരു ഭാഗം മാത്രമാണ്. ഒഡീഷയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത, കഠിനാധ്വാനം, കൃത്യനിഷ്ഠ, ആത്മാർത്ഥത, എന്നിങ്ങനെയുള്ള എല്ലാ മഹത്തായ മൂല്യങ്ങളുടെയും സ്വാഭാവിക പിൻഗാമി ഞാനാണ്. ഒഡീഷയിലെ ഓരോ വ്യക്തിയും അദ്ദേഹത്തിന്‍റെ മൂല്യങ്ങൾ പിന്തുടരാൻ ശ്രമിക്കണം. ഞാനും അതുമാത്രമേ ചെയ്യുന്നുള്ളൂ’’- പാണ്ഡ്യൻ പറഞ്ഞു.

ഒഡീഷയെ ഭരിക്കുന്നത് പാണ്ഡ്യനാണെന്നാണ് പ്രതിപക്ഷം ദീർഘനാളായി ഉന്നയിക്കുന്ന ആരോപണം.

കഴിഞ്ഞ വർഷമാണ് സിവിൽ സർവീസ് ഉദ്യോഗം രാജിവച്ച് പാണ്ഡ്യൻ ബിജെഡിയിൽ ചേർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.